Saturday, March 12, 2011

പാവപ്പെട്ടവന്റെ അരിയില്‍ മണ്ണിട്ടത് ഞങ്ങള്‍ തന്നെയെന്ന് ഉമ്മന്‍ ചാണ്ടി

പാവപ്പെട്ടവന്റെ അരിയില്‍ മണ്ണിട്ടത് തങ്ങള്‍ തന്നെയാണെന്ന് ഉമ്മന്‍ ചാണ്ടിയുടെ വീരവാദം. അത് അരി നല്‍കുന്നത് മോശം കാര്യമായതുകൊണ്ടല്ല, മറിച്ച് അത് ജനങ്ങളോട് പറയുന്നതിനെയാണ് തങ്ങള്‍ എതിര്‍ത്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതായത് സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. അത് വോട്ടര്‍മാര്‍ക്കിടയില്‍ പറയരുത്. അത് ഞങ്ങളുടെ മുന്നണിക്ക് ജയസാധ്യത കുറയ്ക്കും. അപ്പോള്‍ ഞങ്ങള്‍ക്ക് ജയിക്കാന്‍ കഴിയില്ലെന്നു വന്നാല്‍ അങ്ങനെ ജനങ്ങളും ഈ സര്‍ക്കാറിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കണ്ട.

തിന്നാന്‍ തരുകയുമില്ല, തരുന്നവരെ അതിനു സമ്മതിക്കുകയുമില്ല
യുഡി എഫിന്റെ ഈ തെരഞ്ഞെടുപ്പിലെ മുദ്രാവാക്യം


പ്രതികരിക്കുക

ഈ നെറികെട്ട രാഷ്ട്രീയത്തിനെതിരെ


സംഘടിപ്പിക്കാം ഘോഷയാത്രകള്‍ ഇനി ജയിലിലേക്ക്

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ബാലകൃഷ്ണപിള്ള തടവിലായതോടെ അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന യു.ഡി.എഫ്. നേതാക്കളില്‍ ആരൊക്കെയാണ് ആ പാത പിന്തുടരേണ്ടി വരുന്നത് എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ഇലക്ഷനാകുമ്പോള്‍ സര്‍ക്കാര്‍വിരുദ്ധ വികാരമാളിക്കത്തിക്കാമെന്നും അതുവഴി തങ്ങളുടെ അഴിമതിയിയുടെയും അധികാരപ്രമത്തതയുടെയും പോയ കാലത്തെ സമൂഹത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് മറച്ച് നിര്‍ത്താം എന്നുമായിരുന്നു യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍  യു.ഡി.എഫിലെ തന്നെ അന്തഃച്ഛിദ്രത്തിന്റെ ഭാഗമായി ഒന്നിനു പിന്നാലെ ഒന്നായി പൊട്ടിയ ബോംബുകളും ഇടമലയാര്‍-പാമൊലിന്‍ കേസുകളിലെ നിയമനടപടികളും ഈ കണക്കുകൂട്ടലിനെ തകിടം മറിച്ചെന്നുമാത്രമല്ല അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച ആ നാളുകളെ പൂര്‍വ്വാധികം ശക്തിയോടെ സമൂഹത്തിന്റെ സ്മൃതിമണ്ഡലത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനും കാരണമായി. വീണ്ടും ഇവരെ അധികാരമേല്‍‌പ്പിച്ചാലുണ്ടാകുവാന്‍ പോകുന്നതെന്താണെന്നതിന്റെ ഒരു പരസ്യട്രെയ്ലര്‍ചിത്രമാണ് ഇടമലയാറും, ഐസ്ക്രീം കേസുമൊക്കെ ജനത്തിനു നല്‍കിയിരിക്കുന്നത്.
ഈയവസരത്തില്‍ ചില യു.ഡി.എഫ് പ്രമുഖരുടെ അഴിമതിക്കഥകളുടെ സംക്ഷിപ്തചരിത്രം ഓര്‍മ്മിക്കാവുന്നതാണ്.

ഐസ്ക്രീം: ഛർദ്ദിച്ചതെല്ലാം വിഴുങ്ങുന്ന വീരന്‍


കല്‍പറ്റ: ഐസ്‌ക്രീം കേസ്സില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ സ്വീകരിച്ച നിലപാട് മാറ്റിയതിന്റെ കാരണം വ്യക്തമാക്കാന്‍ രാഷ്ട്രീയ നേതാവ് എന്നതിനെക്കാള്‍ സാംസ്‌ക്കാരിക നായകനായി അറിയപ്പെടുന്ന എം പി വീരേന്ദ്രകുമാര്‍ തയാറാകണമെന്ന് പി കൃഷ്ണപ്രസാദ് എം എല്‍ എ ആവശ്യപ്പെട്ടു.
2004ല്‍ ഐസ്‌ക്രീം കേസ്സില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടയാളാണ് വീരേന്ദ്രകുമാർ‍. കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ നശിപ്പിച്ചതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.  വീരേന്ദ്രകുമാര്‍ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാന്‍ കേരളമാകെ ഓടി നടന്ന് പ്രസംഗിക്കുന്നത് ദയനീയ കാഴ്ചയാണ്. നാല് സീറ്റ് ലഭിക്കാന്‍ ഇത്രത്തോളം അധഃപതിക്കണോ എന്ന് വീരേന്ദ്രകുമാര്‍ ചിന്തിക്കണം.

Friday, March 11, 2011

മത്സ്യമേഖലയില്‍ ഉണര്‍വിന്റെ ചാകര


ഫിഷറീസ് വകുപ്പിന് പ്രത്യേക പ്രാധാന്യം നല്‍കി പൊതുജനങ്ങള്‍ ശ്രദ്ധിക്കുന്ന ഒരു വകുപ്പാക്കിമാറ്റാന്‍ സാധിച്ചുവെന്നതാണ് ഈ സര്‍ക്കാരിന്റെ നേട്ടം. ഇടത്തട്ടുകാരുടെ ചൂഷണം അവസാനിപ്പിച്ചും മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസ നടപടികള്‍ സ്വീകരിച്ചും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും പുതിയ നിയമനിര്‍മാണങ്ങള്‍ നടത്തിയും മത്സ്യമേഖലയില്‍ സര്‍വതോമുഖമായ വികസനത്തിന് അടിത്തറപാകി, എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്.

കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രി


കേരളത്തിലെ പ്രമുഖനായ ജനകീയാരോഗ്യപ്രവര്‍ത്തകരില്‍ ഒരാളും കേരളാ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി ഇക്ബാലിനോട് ആരോഗ്യമന്ത്രിയെ എങ്ങനെ വിലയിരുത്തുമെന്ന് ചോദിച്ചാല്‍ ഉത്തരം ഹ്രസ്വം :  “കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രി!”

“അരിയിൽ മണ്ണു”വാരിയിട്ടത് കോൺഗ്രസ്സ്

എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുന്നത് മുടക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത് കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍. അരിവിതരണം തടഞ്ഞതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ബുധനാഴ്ച പരാതി നല്‍കും. കുറഞ്ഞ വിലയ്ക്ക് അരി നല്‍കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന പരാതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചവരുടെ കൂട്ടത്തില്‍ കെ സുധാകരന്‍ എംപിയുമുണ്ട്. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പദ്ധതിക്കെതിരെ രംഗത്തിറങ്ങിയതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി.

Thursday, March 10, 2011

പാവങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാന ‘ഭവനനിര്‍മ്മാണ ബോര്‍ഡ്


നിര്‍ധനജനവിഭാഗത്തിന് ആശ്വാസമായി വായ്പ എഴുതിത്തളളി ആധാരങ്ങള്‍ തിരികെ നല്‍കുന്ന പദ്ധതി ഈ സര്‍ക്കാര്‍ നടപ്പിലാക്കി. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുവേണ്ടി സംസ്ഥാനസര്‍ക്കാര്‍ ഭവനനിര്‍മ്മാണ ബോര്‍ഡ് മുഖേന നടപ്പിലാക്കിയ 12 പദ്ധതികളും, ജില്ലാ ഭരണകൂടം വഴി നടപ്പിലാക്കിയ 3 പദ്ധതികള്‍ ഉള്‍പ്പെടെ 15 പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത ഗുണഭോക്താക്കളുടെ വായ്പ എഴുതിത്തളളി, ആധാരങ്ങള്‍ തിരികെ നല്‍കിവരുന്നു. 41,500 പേര്‍ക്ക് 183 കോടി രൂപയുടെ ആനുകൂല്യം ഇതുവഴി ലഭിക്കും. വായ്പാ ഗുണഭോക്താക്കള്‍ക്ക് സമാശ്വാസനടപടി എന്ന നിലയിലും ‘ഭവനനിര്‍മാണ ബോര്‍ഡിന്റെ കുടിശ്ശിക നിവാരണം ത്വരിതപ്പെടുത്തുക എന്ന നിലയിലും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി എട്ടുതവണ ദീര്‍ഘിപ്പിച്ചു. 34,000 പേര്‍ക്ക് ഇതുമൂലം ആനുകൂല്യം ലഭിച്ചു.

ഭക്ഷ്യ പൊതുവിതരണ, മൃഗസംരക്ഷണ മേഖലകളിൽ മുന്നേറ്റവുമായി ഇടത് സർക്കാർ

നേട്ടങ്ങള്‍ ഒറ്റ നോട്ടത്തില്‍
  • വിലക്കയറ്റത്തിന്റെ കെടുതി കുറച്ചു
  • വിലക്കയറ്റം സ്ഥിരമായി തടയുവാന്‍ 80 കോടി രൂപ പ്ലാന്‍ ഫണ്ടായി നീക്കി വച്ചു
  • 40 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോഗ്രാമിന് രണ്ട് രൂപയ്ക്ക് അരി ലഭ്യമാക്കി
  • പൊതുവിതരണ സമ്പ്രദായം കൂടുതല്‍ മെച്ചപ്പെടുത്തി
  • അസം‌ഘടിത മേഖലയിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് സഹായപദ്ധതികള്‍ നടപ്പിലാക്കി
  • സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ അവശ്യവസ്തുക്കള്‍ ന്യായവിലയ്ക്ക് വിതരണം ചെയ്തു
  • മൃഗപരിപാലനമേഖലയ്ക്ക് പുത്തനുണര്‍വ്വ്
  • ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള സഹായ പദ്ധതികള്‍ നടപ്പിലാക്കി
  • ഡയറി ഫാമുകള്‍ ആധുനികവല്‍ക്കരിച്ചു
  • പാല്‍/ഇറച്ചി/മുട്ട ഉല്പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനവ്
  • തീറ്റപ്പുല്‍കൃഷിക്ക് പ്രോല്‍സാഹനപദ്ധതികള്‍, കാലിത്തീറ്റ ഉല്പാദനം വര്‍ദ്ധിപ്പിച്ചു

കര്‍ഷകര്‍ ആത്മഹത്യയില്‍നിന്ന് ജീവിതത്തിലേക്ക്

കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയം സൃഷ്ടിച്ച കനത്ത ആഘാതത്താല്‍ വിലത്തകര്‍ച്ചയും കടക്കെണിയും മൂലം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെ അഭിമുഖീകരിച്ചുക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ആശയറ്റ കര്‍ഷക കുടുംബങ്ങളുടെ തീപുകയാത്ത അടുപ്പുകള്‍ ചോദ്യചിഹ്നമായി. അതിനാല്‍ ഈ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയത് കര്‍ഷക ആത്മഹത്യ അവസാനിപ്പിക്കാനും കാര്‍ഷിക മേഖലയെ പുനഃസംഘടിപ്പിക്കാനുമാണ്. രാജ്യത്ത് ആദ്യമായി കടാശ്വാസം പാസാക്കിക്കൊണ്ട് സ്വീകരിച്ച നടപടികള്‍  വഴി കാര്‍ഷിക ആത്മഹത്യ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. 25,000 രൂപയ്ക്ക് താഴെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളി. 42,113 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. മുന്‍കാലങ്ങളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നിരക്കില്‍ സമാശ്വാസം നല്‍കി. ഇതോടെ കേരളത്തില്‍ കര്‍കഷക ആത്മഹത്യ പഴങ്കഥയായി. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ സൌഗരവം പഠിക്കുകയും കര്‍ഷകരുടെ അഭിപ്രായങ്ങളറിയാന്‍ കാര്‍ഷിക സംഗമങ്ങള്‍ സംഘടിപ്പിക്കുകയും വിദ്ഗധരുടെ സഹായത്തോടെ പ്രായോഗിക പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തു.

ഭക്ഷ്യോല്പാദനവര്‍ദ്ധനയ്ക്ക് സമഗ്രപദ്ധതി

കാര്‍ഷികരംഗത്തെ മുരടിപ്പ് മാറ്റി ഉല്പാദനത്തില്‍ ഒരു കുതിച്ചുചാട്ടംതന്നെയുണ്ടാക്കാതെ കേരളത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് വ്യക്തമാണ്. പല കാരണങ്ങളാല്‍ കാര്‍ഷികരംഗത്ത് ഒരു പിറകോട്ടുപോക്ക് സംഭവിച്ചിട്ടുണ്ട്. ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല എന്നാണ് അടുത്ത കാലത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ലോകവ്യാപകമായി ഭക്ഷ്യധാന്യങ്ങള്‍ക്ക് വന്‍കമ്മി അനുഭവപ്പെടകയും ഭക്ഷ്യധാന്യങ്ങളുടെ വില വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്യുന്നു. പല രാജ്യങ്ങളും ഭക്ഷ്യകലാപത്തിന്റെ വക്കിലാണെന്ന് ഐക്യരാഷ്ട്ര സംഘടന തന്നെ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കായി തരം മാറ്റുന്നതും കാര്‍ഷികമേഖലയില്‍ നിന്നും തൊഴിലാളികള്‍ ധാരാളമായി മറ്റു മേഖലകളിലേക്ക് മാറുന്നതും ഗവണ്‍മെന്റുകള്‍ കൃഷിക്ക് വേണ്ടത്ര സഹായം നല്‍കാത്തതും അതിലെല്ലാമുപരി കാലാവസ്ഥാവ്യതിയാനവുമാണ് ഭക്ഷ്യധാന്യോല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടാക്കുന്നത്. ആഗോളവത്ക്കരണ സാമ്പത്തിക നയങ്ങള്‍, അതിന്റെ ഭാഗമായ ഇറക്കുമതി ഉദാരവല്‍ക്കരണം എന്നിവ നമ്മുടേതുപോലുള്ള രാജ്യങ്ങളിലെ കൃഷി നഷ്ടത്തിലാക്കുന്നു. നഷ്ടവും കടക്കെണിയും തുടരുന്നതിനാല്‍ കൃഷിക്കാര്‍ കാര്‍ഷികമേഖലയില്‍നിന്നും പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായ അവസ്ഥയുണ്ട്. ധാന്യങ്ങള്‍ കൃഷിചെയ്യുന്ന പാടങ്ങളില്‍ എണ്ണക്കുരുക്കള്‍ കൃഷിചെയ്യുന്ന പ്രവണതയുണ്ട്.

മാഫിയയുടെ സ്വന്തം ലോട്ടറി


ലോട്ടറിയില്‍ തൊട്ടാല്‍ പൊള്ളും എന്ന അവസ്ഥയാണിന്ന് കേരളത്തില്‍. ലോട്ടറി വിവാദത്തില്‍ ഉന്നയിക്കപ്പെടുന്ന പല വിമര്‍ശനങ്ങളും വിരല്‍ ചൂണ്ടുന്നത് കേന്ദ്ര സര്‍ക്കാരിനെതിരെയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെതിരെയും കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെയും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെയുമാണ്. എന്നാല്‍ എല്ലാ മാദ്ധ്യമങ്ങളും ലക്ഷ്യമാക്കുന്നതാവട്ടെ സംസ്ഥാന ധനകാര്യമന്ത്രിയേയും. കായുള്ള മാവിലേ, കൊഴിയെറിയൂ എന്ന നാട്ടുന്യായമല്ല ഇതിന്റെ പിന്നില്‍ എന്നറിയാന്‍ സാമാന്യ രാഷ്ട്രീയ നിരീക്ഷണം മതി. കരാറൊപ്പിട്ട കാര്‍ത്തികേയനെ പോലും ഒഴിവാക്കി ലാവലിന്‍ കേസ് പിണറായി വിജയനെതിരായ കുറ്റപത്രമായി മാറിയതുപോലെ എല്ലാ ദുരൂഹതകളേയും തോമസ് ഐസക്‍ എന്ന വ്യക്തിയിലേക്കു മാത്രം ആരോപിച്ച് മാദ്ധ്യമങ്ങള്‍ വമ്പന്‍ രാഷ്ട്രീയ അട്ടിമറിക്കു കളമൊരുക്കുന്നു. ഈ സാഹചര്യത്തിലാണ് കലാകൌമുദി ആഴ്ചപ്പതിപ്പിനും http://malayal.am/ വെബ് പോര്‍ട്ടലിനും വേണ്ടി ഡോ. തോമസ് ഐസക്കുമായി അഭിമുഖം നടത്താന്‍ തയ്യാറായത്.

സ്മാർട്ട് സിറ്റി : ഉമ്മൻ ചാണ്ടിക്ക് ശർമ്മയുടെ മറുപടി


എസ്. ശര്‍മ്മ, ചെയര്‍മാന്‍, സ്മാര്‍ട്ട്സിറ്റി, കൊച്ചി
സ്മാര്‍ട്ട്സിറ്റി വരാത്തത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് പ്രതിപക്ഷം നടത്തിവന്ന പ്രചാരണ കുമിളകള്‍ പെട്ടെന്ന് പൊട്ടിപ്പോയതിന്റെ വൈക്ളബ്യം മറച്ചുവയ്ക്കാന്‍ പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധമാണ്. യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനും സങ്കീര്‍ണമായ വിഷയങ്ങളെ കഠിനമായി അവതരിപ്പിച്ച് തെറ്റിദ്ധാരണ പരത്താനുമാണ് അദ്ദേഹത്തിന്റെ ശ്രമം.
എന്താണ് വസ്തുത?

ഉണര്‍വിന്റെ സൈറണ്‍


ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ ബദല്‍ വികസനമാതൃകയെന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസായരംഗത്ത് ഇടപെട്ടത്. രാജ്യത്തിനാകെ മാതൃകയായി പൊതുമേഖലാവികസനം ആവിഷ്കരിക്കാന്‍ കഴിഞ്ഞെന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രധാന നേട്ടം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായിരുന്നു. പൊതുമേഖലയില്‍ അടച്ചുപൂട്ടലും വില്‍പ്പനയും പിരിച്ചുവിടലും, പരമ്പരാഗതവ്യവസായ തൊഴിലാളികള്‍ ആത്മഹത്യയുടെ വക്കില്‍, ചെറുകിടമേഖല രോഗഗ്രസ്തം. ഈ അവസ്ഥയില്‍നിന്നാണ് രാജ്യത്തെ രണ്ടാമത്തെ നിക്ഷേപാനുകൂല സംസ്ഥാനമാക്കി കേരളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയത്.

ആദിവാസി ഊരുകളിലെ പുതിയ പ്രതീക്ഷകൾ

മുതുവാന്മാരുടെ ഊരുകളില്‍ അപരിചിതര്‍ക്ക് പ്രവേശനമില്ല. ഗോത്രനിയമം ഒരിക്കലും അവര്‍ തെറ്റിക്കുകയുമില്ല. തങ്ങളില്‍പ്പെട്ട ആരെങ്കിലും മറ്റു വിഭാഗത്തില്‍പ്പെട്ടവരെ കല്യാണം കഴിച്ചാല്‍ ഊരില്‍നിന്ന് പുറത്താവും. കല്യാണം കഴിക്കുന്നത് മറ്റേതെങ്കിലും വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണെങ്കിലും രക്ഷയില്ല. നിയമങ്ങള്‍ തെറ്റിച്ച് ഊരുകളിലെത്തുന്ന അപരിചിതരെ ഇവര്‍ പിടികൂടുമെന്ന് ഉറപ്പ്. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്തിലുള്ള ചെമ്പകത്തൊഴുകുടി കോളനിയിലേക്കുള്ള ചെങ്കുത്തായ വഴിയിലൂടെ രാത്രിയില്‍ ഫോര്‍വീലുള്ള മഹീന്ദ്രജീപ്പില്‍ നീങ്ങുമ്പോള്‍ കൂട്ടുകാര്‍ പറഞ്ഞ ഇക്കാര്യമായിരുന്നു മനസ്സില്‍. കാടിനു കുറുകെയുള്ള ചെങ്കുത്തായ പാതകള്‍ താണ്ടുമ്പോള്‍ ജീപ്പിന്റെ ഹെഡ്‌ലൈറ്റ് തട്ടി തിളങ്ങുന്ന കമ്പിവേലിയിലേക്ക് കൈചൂണ്ടി ഡ്രൈവര്‍ പറഞ്ഞു. അത് ആന വരുന്നത് തടയാനുള്ളതാണ്. വൈദ്യുതീകരിച്ച കമ്പികള്‍. പകല്‍പോലും ആനയിറങ്ങുന്ന ഇടം. രാത്രിയില്‍ അപകടം കൂടുതല്‍. ചെമ്പകത്തൊഴുകുടിയിലെ നിരവധി പേരെ ആനകള്‍ ചവിട്ടിക്കൊന്നിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ ഒരു കുടുംബത്തില്‍പ്പെട്ട നാലുപേര്‍ ആനയുടെ ആക്രമണത്തിന് ഇരയായെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ തോന്നിയ ഉള്‍ഭയം പുറത്തുകാട്ടിയില്ല.

സമ്പൂർണ്ണ ആരോഗ്യം, സമഗ്ര സംരക്ഷണം

ആരോഗ്യകേരളം

കേരളപ്പിറവിയ്ക്ക് ശേഷം അരനൂറ്റാണ്ടിനിടയില്‍ ആരോഗ്യ-സാമൂഹികക്ഷേമ വകുപ്പുകളില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായെന്ന ചാരിതാര്‍ഥ്യവുമായാണ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നത്.  താളം തെറ്റിയ പൊതുജനാരോഗ്യമേഖലയെ പുനരുജ്ജീവിപ്പിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യമേഖല മികച്ച നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. ചിക്കുന്‍ഗുനിയ പോലുള്ള പകർച്ചപ്പനികളെ പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. പന്നിപ്പനിയെപ്പോലെ ലോകമാസകലം ഭീതിവിതച്ച മഹാമാരികളെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞതും നേട്ടമായി. രാജ്യത്തെ ഒട്ടുമുക്കാലും സംസ്ഥാനങ്ങളെക്കാൾ കുറഞ്ഞ മരണനിരക്കാണ് പന്നിപ്പനി സമയത്ത് കേരളം രേഖപ്പെടുത്തിയത് എന്നതും ആശ്വാസദായകമാണ്.

വൈദ്യുതി രംഗത്തെ കേരളമാതൃക

കേരളം ഒഴിച്ചുള്ള സംസ്ഥാന­­ങ്ങളിലെല്ലാം പവര്‍കട്ടും ലോഡ് ഷെഡിംഗുമാണ്. ഡല്‍ഹി നഗരത്തില്‍ 12 മണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഉണ്ടായിരുന്നു. ഇപ്പോഴും രണ്ട് മണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഉണ്ട്. തൊട്ടടുത്ത യു.പി.യില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് ലോഡ് ഷെഡിങ്. മഹാരാഷ്ട്രയില്‍ എട്ട് മണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഉണ്ട്. കര്‍ണാടകയില്‍ രണ്ടു മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാണ് ലോഡ് ഷെഡിങ്. റൂറല്‍ ഫീഡറുകളില്‍ ആറ് മണിക്കൂര്‍ മാത്രമാണ് വൈദ്യുതി നല്‍കുന്നത്. തമിഴ്നാട്ടില്‍ ഇടക്കാലത്ത് പവര്‍ ഹോളിഡേ എന്ന നിലയില്‍ ആഴ്ചയില്‍ ഒരു ദിവസം വ്യവസായത്തിന് വൈദ്യുതി പൂര്‍ണമായും നിലപ്പിച്ചിരുന്നു. ഇപ്പോഴും രണ്ട് മുതല്‍ ആറ് മണിക്കൂര്‍ വരെ ലോഡ് ഷെഡിങ്ങാണ് അവിടെ. ആന്ധ്രയില്‍ നാല് മണിക്കൂര്‍ ലോഡ് ഷെഡിങ് ഉണ്ട്. ഇങ്ങനെ രാജ്യമാകെ കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കേരളം പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത സംസ്ഥാനമായി നിലനില്‍ക്കുന്നത്. പ്രതിദിന ഉപഭോഗം 43 മില്യണ്‍ യൂണിറ്റില്‍നിന്ന് 56 മില്യണ്‍ യൂണിറ്റിലധികമായി വര്‍ധിക്കുകയും അതേസമയം കേന്ദ്രപൂളില്‍നിന്ന് 1041 മെഗാവാട്ട് വൈദ്യുതി കിട്ടേണ്ട സ്ഥാനത്ത് 600-650 മെഗാവാട്ട് വൈദ്യുതി മാത്രം ലഭ്യമാക്കുകയും ചെയ്യുമ്പോഴാണീ നേട്ടം എന്നത് പ്രസ്താവ്യമാണ്. 21 ലക്ഷം കണക്ഷനുകളും ഇക്കാലയളവില്‍ നല്‍കി.

സഹകരണ കയര്‍ മേഖല കൂടുതല്‍ കരുത്തോടെ


കേരളീയ സമ്പദ്­ഘടനയുടെ നട്ടെല്ലായ സഹകരണ­മേഖലക്ക് പുതിയ ദിശാബോധം നല്‍കാനാണ് ഇടതുപക്ഷ­ജനാധിപത്യ­മുന്നണി സര്‍ക്കാര്‍ ശ്രമിച്ചത്. സഹകരണാശുപത്രികള്‍, സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൊപ്ര സംഭരണവും നെല്ല് സംഭരണവും തുടങ്ങി നിരവധി പുതിയ മേഖലകളിലേക്ക് സഹകരണ പ്രസ്ഥാനം മുന്നേറി. സംസ്ഥാനത്തെ 25,000ത്തോളം സംഘങ്ങളില്‍ 15,000ത്തോളം സഹകരണവകുപ്പിനു കീഴിലാണ്. സഹകരണമേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള ഒന്‍പതിന കര്‍മപരിപാടിയായ ‘സഹകരണനവരത്നം കേരളീയം’ സഹകരണമേഖലക്ക് കരുത്തു പകരുന്നു.

റവന്യൂ ഭരണം സുസ്ഥിര വികസനത്തിന്


കേവലം ഒരു സേവന വകുപ്പ് എന്നതിനപ്പുറം സംസ്ഥാനത്തിന്റെ നിലനില്‍പ്പിനും സുസ്ഥിര വികസനത്തിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും വേണ്ടിയുള്ള വിവിധ പദ്ധതികളുമായാണ്  റവന്യു വകുപ്പ് മുന്നേറുന്നത്. മുന്‍കാലങ്ങളില്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുക പോലും ചെയ്യാതിരുന്ന പല മേഖലകളിലും കടന്നു ചെല്ലാനും നിര്‍ണായക നേട്ടങ്ങള്‍ ഉണ്ടാക്കാനും കഴിഞ്ഞു. സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ പലതും നടപ്പാക്കുന്നതില്‍ വകുപ്പ് സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഏത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഭൂമി കണ്ടെത്തുക എന്ന ദൌത്യത്തിനു പുറമേ ഭൂവിതരണം, ഭൂസംരക്ഷണം, ദുരന്ത നിവാരണവും ലഘൂകരണവും, സുനാമി പുനരധിവാസം, നദീ സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് റവന്യു വകുപ്പ് മുഖ്യമായും കര്‍മനിരതമായിരുന്നത്.

വ്യവസായം വീണ്ടെടുപ്പിന്റെ തന്റേടം


രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപസാഹചര്യമുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്ന് പുതിയ നിക്ഷേപ സാഹചര്യ സൂചിക. കേരളത്തിന്റെ സമീപകാല വികസനത്തിന് അടിവരയിടുന്ന പരാമര്‍ശമാണിത്. ലോകബാങ്കും എഡിബിയും വിവിധ രാജ്യാന്തര സര്‍വ്വേ-പഠന സ്ഥാപനങ്ങളും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. വ്യവസായങ്ങളില്‍നിന്ന് പിന്തിരിഞ്ഞു പോകുന്നതിന് പകരം ‘എന്തെങ്കിലും തുടങ്ങണം’ എന്നു ചിന്തിക്കുന്നവരുടെ എണ്ണം മലയാളികള്‍ക്കിടയില്‍ കൂടിവരുന്നു. അതിനു പ്രധാനകാരണം, മുമ്പില്ലാത്ത വിധം വ്യവസായങ്ങളുടെ വളര്‍ച്ചയാണ്.  വ്യവസായ വകുപ്പ് 245.17 കോടി രൂപ മുതല്‍മുടക്കുള്ള 13 വന്‍കിട വ്യവസായവും 48.44 കോടിയുടെ എട്ട് ഇടത്തരം വ്യവസായവും തുടങ്ങി. സംസ്ഥാനത്ത് പത്ത് പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചു. ആകെ 170 കോടി രൂപ മുതല്‍മുടക്കിയാണ് ഈ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നത്. കൂടാതെ 275 കോടി മുതല്‍മുടക്കി ഈ വര്‍ഷം പ്രധാന നവീകരണപദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

വിദ്യാഭ്യാസരംഗത്ത് സമഗ്രമായ ആധുനികവൽക്കരണം



  • പ്രാഥമികതല വിദ്യാഭാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും ആധുനിക കരിക്കുലം ആവിഷ്കരിക്കുന്നത് മുതല്‍ നടപ്പിലാക്കുന്നത് വരെയുള്ള എല്ലായിടങ്ങളിലും ജനപന്കാളിത്തവും  സാമൂഹിക നീതിയും  ഉറപ്പാക്കി സമൂലമായ പരിഷ്കാരങ്ങള്‍  നടപ്പിലാക്കാന്‍ഈ സര്ക്കാരിനു സാധിച്ചു.
  • ആലപ്പുഴയില്‍ പുതിയ ആര്ട്ട്‌‌സ് & സയന്സ് കോളേജ് തുടങ്ങി
  • പ്രധാനമായും  പിന്നോക്ക മേഖലകളെ കേന്ദ്രീരീകരിച്ച് 18 അപ്ലൈഡ് സയന്‍സ് കോളേജുള്‍ ഐ.എച്ച്.ആര്‍.ഡി.യുടെ ആഭിമുഖ്യത്തില്‍ തുടങ്ങി.
  • കൊല്ലത്ത് വെള്ളിമണ്ണില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരളയും  പൊന്നാനിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചും ആരംഭിച്ചു.
  • രണ്ട് മോഡല്‍ ഫിനിഷിംഗ് സ്കൂളുകള്‍  ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ തുടങ്ങി.
  • കേരള സംസ്ഥാന ആഡിയോ വിഷ്വല്‍ റിപ്രോഗ്രാഫിക് സെന്ററിനെ പുനരുദ്ധരിക്കുകയും ആധുനികവത്ക്കരിക്കുകയും ചെയ്തതിലൂടെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ കഴിഞ്ഞു. 2006 ല്‍ 3.99 കോടി വിറ്റുവരവായിരുന്നത് 2010 ല്‍ 40.99 കോടി രൂപയായി വര്‍ദ്ധിച്ചു.
  • സര്‍ക്കാരിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി കേന്ദ്രസഹായം വാങ്ങിയെടുത്തുകൊണ്ട് വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്.
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി (IIST) തിരുവനന്തപുരത്ത് 2007ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (IISER) തിരുവനന്തപുരത്ത് 2008 ല്‍ ആരംഭിച്ചു.
  • കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല 2009 ല്‍ പ്രവര്‍ത്തനമാരംഭിച്ചു.
  • മലപ്പുറത്ത് അലിഗഡ് സര്‍വ്വകലാശാലയുടെ കേന്ദ്രം ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്നു.

കര്‍ഷകര്‍ ആത്മഹത്യയില്‍നിന്ന് ജീവിതത്തിലേക്ക്


കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയം സൃഷ്ടിച്ച കനത്ത ആഘാതത്താല്‍ വിലത്തകര്‍ച്ചയും കടക്കെണിയും മുലം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെ അഭിമുഖീകരിച്ചുക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ആശയറ്റ കര്‍ഷക കുടുംബങ്ങളുടെ തീപുകയാത്ത അടുപ്പുകള്‍ ചോദ്യചിഹ്നമായി. അതിനാല്‍ ഈ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയത് കര്‍ഷക ആത്മഹത്യ അവസാനിപ്പിക്കാനും കാര്‍ഷിക മേഖലയെ പുനഃസംഘടിപ്പിക്കാനുമാണ്. രാജ്യത്ത് ആദ്യമായി കടാശ്വാസം പാസാക്കിക്കൊണ്ട് സ്വീകരിച്ച നടപടികള്‍  വഴി കാര്‍ഷിക ആത്മഹത്യ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. 25,000 രൂപയ്ക്ക് താഴെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളി. 42,113 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. മുന്‍കാലങ്ങളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നിരക്കില്‍ സമാശ്വാസം നല്‍കി. ഇതോടെ കേരളത്തില്‍ കര്‍കഷക ആത്മഹത്യ പഴങ്കഥയായി. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ സൌഗരവം പഠിക്കുകയും കര്‍ഷകരുടെ അഭിപ്രായങ്ങളറിയാന്‍ കാര്‍ഷിക സംഗമങ്ങള്‍ സംഘടിപ്പിക്കുകയും വിദ്ഗധരുടെ സഹായത്തോടെ പ്രായോഗിക പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തു.

നിക്ഷേപസാഹചര്യം: കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത്


ഇന്ത്യയില്‍ മികച്ച നിക്ഷേപ­സാഹചര്യമുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്നു നിക്ഷേപ സാഹചര്യ സൂചികയില്‍ പറയുന്നു. ലോകബാങ്കും എഡിബിയും വിവിധ രാജ്യാന്തര സര്‍വേ-പഠന സ്ഥാപനങ്ങളും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വ്യവസായത്തിനു പറ്റിയ മണ്ണല്ല കേരളമെന്ന മുന്‍വിധികളെയും ദുഷ്പ്രചാരണങ്ങളെയും വ്യവസായവളര്‍ച്ച അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് സൃഷ്ടിച്ച വിവാദങ്ങളെയും കാറ്റില്‍പ്പറത്തി വന്‍കിട ഇടത്തരം വ്യവസായ രംഗത്തുമാത്രം ആയിരത്തി ഒരുനൂറു കോടിയില്‍പ്പരം രൂപയുടെ നിക്ഷേപം നടത്താന്‍ സംസ്ഥാനത്തിനു കഴിഞ്ഞു. എല്ലാ സൌകര്യവും ഒരുക്കിനല്‍കിയും തുടര്‍ച്ചയായ സമ്മര്‍ദത്തിലൂടെയും യാഥാര്‍ഥ്യമാക്കിയ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി അടക്കമുള്ള വമ്പിച്ച കേന്ദ്രനിക്ഷേപങ്ങള്‍ക്കു പുറമെയാണിവ.

സമഗ്ര വികസനത്തിന്റെ അഞ്ച് വർഷങ്ങൾ


അഭൂതപൂര്‍വമായ നേട്ടങ്ങളോടെ ഇടതുപക്ഷജനാധിപത്യ മുന്നണി ഗവണ്‍മെന്റ്  അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ക്ഷേമം, വികസനം, സമാധാനം എന്ന അടിസ്ഥാന ലക്ഷ്യത്തോടെ ഉജ്ജ്വലമായ മുന്നേറ്റമുണ്ടാക്കാന്‍ ഈ കാലയളവില്‍ സാധ്യമായെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍വന്ന ഇ.എം.എസ്. മന്ത്രിസഭയാണ് ഇന്ത്യാരാജ്യത്ത് പുതിയൊരു വികസന മാതൃകയ്ക്ക് അടിത്തറ പാകിയത്. കൃഷിഭൂമി കൃഷിക്കാര്‍ക്ക്, എല്ലാവര്‍ക്കും വിദ്യാഭ്യാസം, സൗജന്യ ആരോഗ്യപരിരക്ഷ, വികസനമെന്നാല്‍ മാനവവികസനം എന്ന അടിസ്ഥാനമുദ്രാവാക്യങ്ങളോടെയാണ് ആ ഗവണ്‍മെന്റ് മുന്നോട്ടു പോയത്.

തൊഴിലാളികൾക്ക് ആശ്വാസമായി എൽ ഡി എഫ് സർക്കാർ


തൊഴിലാളികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകയാണ് കേരളം. എല്ലാവിഭാഗം തൊഴിലാളികള്‍ക്കും ക്ഷേമനിധിയും പെന്‍ഷനും ചികിത്സാ ഇന്‍ഷുറന്‍സും രണ്ട് രൂപ നിരക്കില്‍ റേഷനരിയും ലഭ്യമാക്കുന്ന സംസ്ഥാനമാണിന്ന് കേരളം. തൊഴിലാളികളുടെ ക്ഷേമകാര്യത്തില്‍ കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് കേരളം അഭൂതപൂര്‍വ്വമായ നേട്ടമാണ് കൈവരിച്ചത്.

Wednesday, March 09, 2011

കേരളത്തിനു പ്രതിപക്ഷമുന്നണി നേതാക്കളുടെ അഭിനന്ദനം


കേരളം വികസനപാതയില്‍: എ കെ ആന്റണി

കഴക്കൂട്ടം: കേരളം വികസനപാതയിലാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി. കഴകൂട്ടത്ത് എം എ വാഹിദ് എംഎല്‍എയുടെ 'വികസനവിഷന്‍- 2005' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയത്തില്‍ അതീതമായുള്ള പ്രവര്‍ത്തനത്തിന് പൊതുസേവകര്‍ തയ്യാറാകണമെന്ന് ആന്റണി പറഞ്ഞു. ശശി തരൂര്‍ എംപി അധ്യക്ഷനായി. കഴക്കൂട്ടം റെയില്‍വേ സ്റേഷന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി റെയില്‍വേമന്ത്രിയെ സമീപിച്ചിട്ടും അനുകൂല നിലപാട് ഇത്തവണത്തെ ബജറ്റിലുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അവഗണനയ്ക്കെതിരെ പരാതിനല്‍കുമെന്നും ശശി തരൂര്‍ പറഞ്ഞു.


എല്‍ഡിഎഫ് സര്‍ക്കാരിന് വര്‍ക്കല കഹാറിന്റെ അഭിനന്ദനം

അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കുമെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തണം:

 സ്‌പെക്ട്രം അഴിമതിക്കേസില്‍ പ്രതിയായ മുന്‍ കേന്ദ്രമന്ത്രി എ രാജ കഴിഞ്ഞ ചില ആഴ്ചകളിലായി ജയിലിലാണ്. ഇടമലയാര്‍ അഴിമതിക്കേസില്‍ കുറ്റവാളിയാണ് എന്ന സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് കേരളത്തില്‍ വളരെക്കാലം പല മന്ത്രിസഭകളിലും അംഗമായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയും ജയിലിലായി.

മുസ്‌ലിംലീഗിന് സമുദായത്തെ ഭിന്നിപ്പിച്ച ചരിത്രം മാത്രം: എസ് എ പുതിയവളപ്പില്‍

കാസര്‍കോട്: മുസ്‌ലിംലീഗിന്് സമുദായശക്തിയെ ഭിന്നിപ്പിച്ച ചരിത്രമേ ഉള്ളൂവെന്ന്  ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  ഐ എന്‍ എല്ലിന്റെ ലയനമെന്നൊന്നില്ല. ദേശീയതലത്തില്‍ ഭരണഘടനയും പരിപാടിയുമുള്ള പാര്‍ട്ടിയാണ് ഐ എന്‍ എല്‍. അതിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമാനാണ്. അദ്ദേഹമാണ് പരമാധികാരി. പിന്നെ എന്തു ലയനമാണ്  ഇവര്‍ ലീഗുമായി ഉണ്ടാക്കിയതെന്ന് അദ്ദേഹം ആരാഞ്ഞു.

സീറ്റ് കുടുംബസ്വത്താക്കിയവരെ സ്ഥാനാര്‍ഥികളാക്കരുതെന്ന് എറണാകുളം ഡി സി സി

കൊച്ചി: മൂന്നുതവണ നിയമസഭാംഗമായവരെ സ്ഥാനാര്‍ഥികളാക്കരുതെന്ന് എറണാകുളം ഡി സി സി ഭാരവാഹിയോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജില്ലയില്‍ ഘടകകക്ഷികള്‍ക്ക് മൂന്നില്‍ കൂടുതല്‍ സീറ്റ് അനുവദിക്കരുതെന്നും ഭാരവാഹിയോഗം നിര്‍ദേശിച്ചു. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ നിര്‍ദേശം കെ പി സി സിക്ക് അയച്ചുകൊടുക്കാനും യോഗം തീരുമാനിച്ചു.

കുംഭകോണങ്ങളുടെ മഹാമേളയായ യു പി എ ഭരണം


തലയുയര്‍ത്തി നടക്കാനാവാത്തവിധം കുംഭകോണങ്ങളിലും അഴിമതിയിലും ആണ്ടുകഴിഞ്ഞിരിക്കുകയാണ് യു പി എ സര്‍ക്കാര്‍. രാജ്യത്തിന്റെ സമ്പത്ത് ശതകോടീശ്വരന്‍മാരായ കോര്‍പ്പറേറ്റുകളും വന്‍വ്യവസായികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഏതാനും രാഷ്ട്രീയക്കാരും കൊള്ളയടിക്കുകയാണ്. അഴിമതി, കള്ളപ്പണം, വിലക്കയറ്റം എന്നിവ നേരിടുന്നതിനുള്ള ഇച്ഛാശക്തി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനില്ല. അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും പട്ടിക കൈയിലുണ്ടായിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് പ്രധാനമന്ത്രി. രാജ്യത്തിനകത്തും പുറത്തുമുള്ള വന്‍കിട ബിസിനസ് ലോബികളുടെയും കോര്‍പ്പറേറ്റുകളുടെയും ഇഷ്ടക്കാരനാണ് മുന്‍ലോകബാങ്ക് ഉദ്യോഗസ്ഥനായ ഇന്ത്യന്‍ പ്രധാനമന്ത്രി.
ഭരണവര്‍ഗത്തിന്റെ വിശ്വാസ്യത ഇത്രയധികം നഷ്ടപ്പെട്ട ഒരുകാലം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ജനാധിപത്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും അഴിമതിയില്‍ മുക്കിക്കൊല്ലുകയാണ്. കുംഭകോണങ്ങളുടെ മഹാമേളയാണ് യു പി എ ഭരണത്തില്‍ നടക്കുന്നത്. ബൂര്‍ഷ്വാഭരണത്തിന്റെ പ്രതിസന്ധിയാണ് ഇതിലൂടെ വ്യക്തമാവുന്നത്.
2 ജി സ്‌പെക്ട്രം, ഐ എസ് ആര്‍ ഒ, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ് വിവാദം എന്നിങ്ങനെ ഇരച്ചുകയറിയ അഴിമതിയുടെയും കുംഭകോണങ്ങളുടെയും നീണ്ടനിരയാണ് നമുക്ക് കാണാന്‍ കഴിയുക. അഴിമതിയുടെ ഈ മലവെള്ളപ്പാച്ചലിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കോര്‍പ്പറേറ്റ് താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഭരണം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയാണ്. കുംഭകോണങ്ങളുടെ പേരിലാണ് യു പി എ ഭരണം ഇന്നറിയപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വലുതാണ് 2 ജി സ്‌പെക്ട്രം അഴിമതി. ശക്തമായ പ്രക്ഷോഭണത്തിന് ശേഷമാണ് ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റി (ജെ പി സി) രൂപീകരിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത്. പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രക്ഷോഭമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റു ഇടതുപക്ഷ പ്രസ്ഥാനങ്ങളും സംഘടിപ്പിച്ചത്. ജെ പി സി ഇല്ല എന്ന ധിക്കാരപരമായ നിലപാട് സ്വീകരിച്ച് തീവെട്ടിക്കൊള്ള നടത്തിയവരെ സംരക്ഷിക്കുന്നതിനുള്ള നിര്‍ലജ്ജമായ നിലപാടാണ് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും സ്വീകരിച്ചത്. അവസാനം ജെ പി സി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. 1,77,000 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. സി ബി ഐ ടെലികോം മന്ത്രിയായ രാജയെ അറസ്റ്റ് ചെയ്തു, ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. താമസിയാതെ കരുണാനിധിയുടെ മകള്‍ കനിമൊഴിയും അറസ്റ്റിലാകും എന്നാണ് വാര്‍ത്തകള്‍.
കേന്ദ്രമന്ത്രിമാരെ നിശ്ചയിക്കുന്നതിലും അവരുടെ വകുപ്പുകള്‍ ഏതൊക്കെയെന്ന് തീരുമാനിക്കുന്നതിലും കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ പങ്ക് ഇതിനകം പുറത്ത് വന്നിട്ടുണ്ട്. രാജയ്ക്ക് ടെലികോം വകുപ്പ് തന്നെ ലഭിച്ചത് അങ്ങനെയാണ്. ഇതിലൂടെ ടെലികോം മേഖലയുടെ വമ്പിച്ച സാധ്യതകള്‍ ഉപയോഗപ്പെടുത്തി കോടാനുകോടികള്‍ സമ്പാദിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരം ലഭിച്ചു. പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്താണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നാണ് രാജയുടെ നിലപാട്. ഈ വമ്പന്‍ അഴിമതി പ്രധാനമന്ത്രി അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ല എന്ന ആരോപണമാണ് ഉയര്‍ന്നുവരുന്നത്. 'സ്‌പെക്ട്രം ഇടപാടില്‍ 1.76 കോടി രൂപ നഷ്ടമായെന്ന് പറയുന്നവര്‍ വളത്തിനും ഭക്ഷ്യസബ്‌സിഡിക്കും ചെലവാകുന്ന സംഖ്യയും നഷ്ടപ്പെട്ടു എന്നു പറയുമോ' എന്ന ചോദ്യം ഉന്നയിച്ച് അഴിമതിയെ ന്യായീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.
തൊട്ടുപിന്നാലെ ഉയര്‍ന്നുവന്ന എസ് ബാന്റ് ഇടപാടില്‍ രണ്ട് ലക്ഷം കോടി രൂപയുടെ അഴിമതി നടന്നതായാണ് സി എ ജി കണ്ടെത്തിയത്. ഐ എസ് ആര്‍ ഒ വാണിജ്യ വിഭാഗമായ ആന്‍ട്രിക് കോര്‍പ്പറേഷനാണ് വിവാദമായ ഈ കരാര്‍ ഉണ്ടാക്കിയത്. പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന ബഹിരാകാശ വകുപ്പിന്റെ കീഴിലാണ് ഐ എസ് ആര്‍ ഒ. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിച്ച മുന്‍ ഉദ്യോഗസ്ഥരും വിദേശ നിക്ഷേപകരും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ദേവദാസ മള്‍ട്ടി മീഡിയയ്ക്ക് കുറഞ്ഞ വിലയ്ക്കാണ് സ്‌പെക്ട്രം നല്‍കിയത്. വിവാദങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് എസ് ബാന്റ് ഇടപാട് റദ്ദ് ചെയ്തു.
നാടിന് വേണ്ടി ജീവന്‍കൊടുത്ത സൈനികരുടെ കുടുംബങ്ങളെ സംരക്ഷിക്കാനാണ് ആദര്‍ശ് ഫ്‌ളാറ്റ് സമുച്ചയം പണിതുയര്‍ത്തിയത്. കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളും അനധികൃതമായി ഫ്‌ളാറ്റുകള്‍ കൈക്കലാക്കുകയും വിറ്റഴിക്കുകയും ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ രാജിവച്ചു. ദില്ലി മുഖ്യമന്ത്രി ഷീലാദീക്ഷിത് അഴിമതിയില്‍ പങ്കാളിയാണെന്ന വാര്‍ത്ത പുറത്തുവന്നു. കേന്ദ്രമന്ത്രിമാരായ വിലാസ് റാവു ദേശ്മുഖും സുശീല്‍ കുമാര്‍ ഷിന്‍ഡെയും ഈ കുംഭകോണത്തില്‍ പങ്കാളികളാണെന്ന് വ്യക്തമായിട്ടും കേന്ദ്രമന്ത്രിസഭയില്‍ സുരക്ഷിതരായി കഴിയുന്നു. ഉന്നതരായ സൈനിക മേധാവികള്‍ക്കും പങ്കുള്ള ഈ അഴിമതിയില്‍ 10,000 കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. ബോംബെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചപ്പോഴാണ് സി ബി ഐ മനസ്സില്ലാ മനസ്സോടെ എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ബൊഫോഴ്‌സ് കേസിലെന്നപോലെ ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണത്തിലും സി ബി ഐ കോണ്‍ഗ്രസ് ഭരണത്തിന്റെ ചട്ടുകമായി.
കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പില്‍ 75,000 കോടി രൂപയുടെ വെട്ടിപ്പ്. സംഘാടക സമിതി അംഗങ്ങളും കല്‍മാഡിയുടെ അനുയായികളുമായിരുന്നു ലളിത് ഭനോട്ടിനേയും വി കെ വര്‍മയേയും സി ബി ഐ അറസ്റ്റ് ചെയ്തു. കല്‍മാഡിയെ ചോദ്യം ചെയ്തുവരുന്നു. അറസ്റ്റ് ഉടനെ ഉണ്ടാകുമെന്നാണറിവ്. ഗ്രാമവികസന മന്ത്രി ജയ്പാല്‍ റെഡ്ഢിയേയും ഷീലാ ദീക്ഷിതിനേയും സ്‌പോര്‍ട്‌സ് മന്ത്രി എം എസ് ഗില്ലിനെയും ചോദ്യം ചെയ്യണമെന്ന് സി ബി ഐയോട് സുരേഷ് കല്‍മാഡി ആവശ്യപ്പെട്ടു. ഇവര്‍ കൂട്ടുപ്രതികളാണെന്നര്‍ഥം. 35,000 കോടി രൂപയുടെ വ്യാജമുദ്രപത്ര ഇടപാട് നടത്തിയ മുഖ്യപ്രതി അബ്ദുള്‍കരീം തേല്‍ഗിയെ സംരക്ഷിച്ചതും കോണ്‍ഗ്രസ് പാര്‍ട്ടിതന്നെ. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷമാണ് തോള്‍ഗി അറസ്റ്റ് ചെയ്യപ്പെട്ടത്. 18 സംസ്ഥാനങ്ങളില്‍ പരന്ന് കിടന്ന ഈ കുംഭകോണം നടത്തിയ പ്രതി ജയിലിലായതിന് ശേഷവും വ്യാജമുദ്രപത്ര ഇടപാട് നടക്കുകയുണ്ടായി. കോണ്‍ഗ്രസ് ഭരണാധികളുടെ സമീപനമാണ് ഇതിന് വഴിയൊരുക്കിയതെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നുവന്നിരുന്നു.
ഇന്ത്യന്‍ കമ്പനികളുടെ വിശ്വാസ്യത തകര്‍ന്ന സത്യം കമ്പ്യൂട്ടര്‍ കുംഭകോണം നമ്മുടെ സമ്പദ്ഘടനയെ നടുക്കി. 66 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ടായിരുന്ന കമ്പനിയാണ് സത്യം കമ്പ്യൂട്ടേഴ്‌സ്. ഒരു ലക്ഷത്തോളം എന്‍ജിനീയര്‍മാര്‍ ജോലി ചെയ്ത സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് മലയാളികളും ഉണ്ടായിരുന്നു. കണക്കില്‍ കൃത്രിമം നടത്തി 10,000 കോടിയുടെ വെട്ടിപ്പാണ് നടന്നത്. ഓഹരി വിപണിയെ നിയന്ത്രിക്കുന്ന 'സെബി' കണ്ണടച്ചു. കമ്പനികാര്യ വകുപ്പ് ഫലപ്രദമായി ഇടപെട്ടുമില്ല. നിയന്ത്രണ സംവിധാനങ്ങള്‍ ശക്തമാക്കാതെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് വഴിവിട്ട് സഞ്ചരിക്കാനും കോടാനുകോടികള്‍ വെട്ടിപ്പ് നടത്താനും ഇടയാക്കിയത് സര്‍ക്കാരിന്റെ നിസംഗതയമാണ്.
വിശ്വപൗരപട്ടം നല്‍കി ശശിതരൂരിനെ തിരുവനന്തപുരത്ത് നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിപ്പിച്ച് ജയിപ്പിക്കുകയും മന്ത്രിയാക്കുകയും ചെയ്തത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അധിക ബാധ്യതയായിരുന്നു. ഐ പി എല്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് ശശിതരൂരിന്റെ മന്ത്രിസ്ഥാനം തെറിച്ചത്. വിമാനത്തിലെ ഇക്കണോമി ക്ലാസിന് കന്നുകാലി ക്ലാസെന്ന വിശേഷണം നല്‍കിയ മന്ത്രിയായതിന് ശേഷവും പഞ്ചനക്ഷത്ര ഹോട്ടലിലെ താമസവും, ഗാന്ധി ജയന്തിക്ക് അവധി നല്‍കേണ്ടതില്ലെന്ന പ്രസ്താവനയും വഴി തരൂര്‍ ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടാക്കിയപ്പോഴും മന്‍മോഹന്‍സിംഗിന്റെയും സോണിയയുടെയും സംരക്ഷണത്തിലായിരുന്നു. കൊച്ചി ടീമിന്റെ 19 ശതമാനം ഓഹരി ശശിതരൂരിന്റെ ഇപ്പോഴത്തെ ഭാര്യ സുനന്ദയുടെ പേരിലാണെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നാണ് ഐ പി എല്‍ വിവാദം കൊഴുക്കുന്നത്. ശശി തരൂരുമായുള്ള ബന്ധമാണ് സുനന്ദയ്ക്ക് വഴിവിട്ട് ഓഹരി ലഭിക്കാന്‍ ഇടയാക്കിയത്. എന്നാല്‍ അന്തര്‍ദേശീയതലത്തില്‍ തനിക്ക് ബിസിനസിലുള്ള വൈദഗ്ദ്യം കൊച്ചി ടീമിന് നല്‍കിയെന്നും വിയര്‍പ്പിന്റെ വിലയാണ് തനിക്ക് ലഭിച്ചതെന്നും സുനന്ദ പ്രസ്താവിച്ചു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും വന്‍കിടക്കാരും, ബൂര്‍ഷ്വാ രാഷ്ട്രീയത്തിലെ ചിലരും കോടികള്‍ കൊണ്ട് ചൂതാട്ടം നടത്തുന്ന മേഖലയാണ് ഐ പി എല്‍. കേന്ദ്രമന്ത്രി ശരത്പവാറിനും പ്രഫുല്‍പട്ടേലിനും ഐ പി എല്‍ ഇടപാടില്‍ ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നുവന്നു. അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവര്‍ ഭരണത്തിന്റെ തണലില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് കണ്ടെത്തിയ മാര്‍ഗമായിരുന്നു ഇത്.
ആദ്യത്തെ നൂറ് ദിവസത്തിനുള്ളില്‍ കള്ളപ്പണക്കാരെ വെളിച്ചത്ത് കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസ് മാനിഫെസ്റ്റോ പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷത്തിനകം ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പോയ കള്ളപ്പണം 6,92,328 കോടി രൂപയാണത്രെ! നിക്ഷേപത്തിനും മുതല്‍മുടക്കിനും നികുതിയില്ല. വിവരം രഹസ്യമാക്കിവെയ്ക്കും. ഇതാണ് കള്ളപ്പണക്കാരെ ഈ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. നികുതി വെട്ടിപ്പിന്റെ മാത്രം പ്രശ്മല്ലിത്, ഒരു സമാന്തര സമ്പദ്ഘടന സൃഷ്ടിച്ച് രാജ്യദ്രോഹമാണ് ഇവര്‍ ചെയ്യുന്നത്.
വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം രാജ്യത്തെ കൊള്ളയടിച്ച് ഉണ്ടാക്കിയതാണെന്ന് സുപ്രിംകോടതി ഈയിടെ അഭിപ്രായപ്പെടുകയുണ്ടായി. കള്ളപ്പണം പിടിച്ചെടുത്ത് ഖജനാവിലേക്ക് മുതല്‍കൂട്ടുകയാണ് വേണ്ടതെന്നാണ് സി പി ഐ നിലപാട്. പിഴ ചുമത്തി കള്ളപ്പണത്തിന് നിയമസാധുത നല്‍കണമെന്നും കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്നുമാണ് ബി ജെ പി ആവശ്യപ്പെട്ടത്. കള്ളപ്പണ നിക്ഷേപത്തിന് സുരക്ഷിതസ്ഥാനം തേടിയവരുടെ പേര് വെളിപ്പെടുത്തണമെന്ന് സുപ്രിംകോടതി നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രിക്ക് കള്ളപ്പണക്കാരെ കൈകാര്യം ചെയ്യാനാവുന്നില്ല. കള്ളപ്പണക്കാരെ രക്ഷിക്കുന്നതിനുളള വഴി തേടുകയാണവര്‍.
നികുതിവെട്ടിപ്പ് നടത്തിയ മഹാരാഷ്ട്രക്കാരന്‍ ഹസന്‍ അലിഖാനെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി. ഖാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതില്‍ നിന്ന് അന്വേഷണ ഏജന്‍സികളെ തടയുന്നതെന്തിനെന്ന്? കോടതി ചോദിച്ചു. കേസ് അന്വേഷിക്കുന്ന മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി കോടതി സ്റ്റേ ചെയ്തു. 'നിയമവിരുദ്ധമായി കൂട്ടം കൂടിയെന്ന് പറഞ്ഞ് നിങ്ങള്‍ ജനങ്ങളെ വെടിവെയ്ക്കുന്നു; കള്ളപ്പണക്കാര്‍ക്കെതിരെ എല്ലാ തെളിവുകളുണ്ടായിട്ടും അവര്‍ക്കെതിരെ നടപടിയില്ല. അവര്‍ നിര്‍ഭയരായി നടക്കുന്നു'. കോടതി രോഷം പ്രകടിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഹസന്‍ അലിഖാനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നാടകമല്ലന്നെല്ലാതെ എന്തു പറയാന്‍- കള്ളപ്പണക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. 
കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പി ജെ തോമസിന്റെ നിയമനം സുപ്രിം കോടതി അസാധുവാക്കി. തോമസിന് അഴിമതിയുടെ പശ്ചാത്തലമുണ്ട് എന്നാണ് കോടതി നിലപാട്. കേരളത്തിലെ പാമോലിന്‍ കേസിന്റെ പ്രതിപട്ടികയിലുള്ള ഇദ്ദേഹം 2 ജി സ്‌പെക്ട്രം ഇടപാട് നടക്കുന്ന സമയത്ത് ടെലികോം സെക്രട്ടറിയായിരുന്നു. പ്രതിപക്ഷത്തിന്റെ വിയോജിപ്പ് വകവയ്ക്കാതെ മന്‍മോഹന്‍സിംഗും ചിദംബരവും വിജിലന്‍സ് കമ്മിഷണറായി തോമസിനെ നിയമിച്ചു. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടമായത്. 
കോണ്‍ഗ്രസ് ഐയും ബി ജെ പിയും അധികാരത്തിലുള്ളപ്പോള്‍ കോടികളുടെ അഴിമതിയാണ് രാജ്യത്ത് നടന്നത്. 2 ജി സ്‌പെക്ട്രം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ബി ജെ പി 1 ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് മിണ്ടുന്നില്ല. പ്രമോദ് മഹാജനും അരുണ്‍ഷൂറിയും ബന്ധപ്പെട്ട കേസാണിത്. ബി ജെ പി കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ ഭൂമി കുംഭകോണത്തിലെ മുഖ്യപ്രതിയാണ്. ചില ഭീകരാക്രമണങ്ങളില്‍ തെളിയിക്കപ്പെട്ട ഹിന്ദു തീവ്രവാദവും ബി ജെ പിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു. ജയിലില്‍ കഴിയുന്ന ഹിന്ദു വര്‍ഗീയവാദി സ്വാമിനി പ്രജ്ഞാസിംഗ് ഠാക്കൂറിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ കൊലപാതകങ്ങളുടെയും തിവെയ്പ്പുകളുടെയും ആക്രമണങ്ങളുടെയും പരമ്പരയാണ് വെളിവാക്കുന്നത്. ബി ജെ പിയുടെ തീവ്രവാദ ബന്ധമാണ് ഇതിലൂടെ പുറത്തായത്.
വന്‍ അഴിമതികളും കുംഭകോണങ്ങളും യു പി എ സര്‍ക്കാരിന്റെ ഭരണത്തിന്റെ സംസ്‌കാരമായി മാറിയിരിക്കുന്നു. രാജ്യത്തിനും ജനാധിപത്യത്തിനും ആപത്താണ് മന്‍മോഹന്‍സിംഗ് ഭരണം. ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. രാജ്യത്തെ വഞ്ചിക്കുന്ന ഇക്കൂട്ടരെ തുരത്താന്‍ രാജ്യസ്‌നേഹികള്‍ രംഗത്തിറങ്ങണം

എറണാകുളത്ത് വികസനം ചര്‍ച്ചാവിഷയമാവുമ്പോള്‍ യു ഡി എഫിന് മൗനം


കൊച്ചി: നിര്‍ണായകഘട്ടങ്ങളില്‍ ഇടതുമുന്നണിയെ പിന്തുണച്ച ചരിത്രമാണ് എറണാകുളം ജില്ലയ്ക്കുള്ളത്. ഇത്തവണ വികസനത്തിന്റെ ചരിത്രനേട്ടങ്ങള്‍ ഇടതുമുന്നണിക്ക് പിന്തുണയായിട്ടുണ്ട്. സമാര്‍ട്ട്‌സിറ്റിയും ഇന്‍ഫോപാര്‍ക്കിന്റെ വികസനപദ്ധതിയും വല്ലാര്‍പാടം ടെര്‍മിനലും കാര്‍ഷിക-വ്യാവസായികരംഗത്തെ പദ്ധതികളുംകൊണ്ട് സമൃദ്ധമായ ഒരു കാലഘട്ടത്തിനുശേഷമാണ് വീണ്ടും ഇടതുമുന്നണി വോട്ട് തേടിയെത്തുന്നത്. പ്രതിപക്ഷാംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങള്‍ക്കുപോലും ഒന്നിനും ഒരു കുറവുംവരാതെ നോക്കിയ ചരിത്രത്തിനു സമാനതകളില്ല. യു ഡി എഫിന് മേല്‍ക്കോയ്മ അവകാശപ്പെടാന്‍കഴിയുന്ന ഒരു സീറ്റുപോലും ജില്ലയിലെന്നതാണ് ഇത്തവണത്തെ പ്രത്യേകത.

മണ്ഡലപുനര്‍നിര്‍ണയം മണ്ഡലാതിതര്‍ത്തികളില്‍ കാര്യമായ മാറ്റംതന്നെ വരുത്തിയിട്ടുണ്ട്. മണ്ഡലങ്ങളുടെയെണ്ണം 14 തന്നെയാണെങ്കിലും വടക്കേക്കര, ഞാറയ്ക്കല�%8@‍, മട്ടാഞ്ചേരി, പള്ളുരുത്തി മണ്ഡലങ്ങള്‍ ഇത്തവണയില്ല. പകരം കളമശ്ശേരി, വൈപ്പിന്‍, കൊച്ചി, തൃക്ക��ക്കര എന്നിവ  പുതിയ രാഷ്ട്രീയഭൂപടത്തില്‍ സ്ഥാനംപിടിച്ചു.
ജില്ലയുടെ വടക്കേയറ്റത്തെ മണ്ഡലമായ അങ്കമാലിയില്‍ 1965 മുതല്‍ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ അഞ്ചുതവണ ഇടതുമുന്നണി വിജയംകണ്ടെത്തി. 1967 മുതല്‍ 1982 വരെ എ പി കുര്യനെ വിജയിപ്പിച്ച മണ്ഡലം 1982-ല്‍ കേരള കോണ്‍ഗ്രസ് നേതാവ് എം വി മാണിയെ തുണച്ചു. പിന്നീട് നടന്ന അഞ്ച് തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനൊപ്പംനിന്ന മണ്ഡലത്തില്‍ കഴിഞ്ഞതവണ കാറ്റ് മാറിവീശി. ജനതാദളിലെ ജോസ് തെറ്റയില്‍ 6094 വോട്ടിനാണ് കോണ്‍ഗ്രസിന്റെ പി ജെ ജോയിയെ തറപറ്റിച്ചത്.
തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഒരുതവണമാത്രം ഇടതുമുന്നണിയെ കൈവിട്ട വടക്കേക്കര ചരിത്രത്തിലേക്ക് മറഞ്ഞെങ്കിലും ഇല്ലാതായ മണ്ഡലത്തിലുള്‍പ്പെട്ട സ്ഥലങ്ങള്‍ പറവൂര്‍, ആലുവ, അങ്കമാലി മണ്ഡലങ്ങളിലായി വീതിക്കപ്പെട്ടിട്ടുണ്ട്.
പറവൂര്‍ മണ്ഡലത്തില്‍ ആദ്യനിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ശിവന്‍പിള്ള ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച് തുടക്കമിട്ടെങ്കിലും പിന്നീട് 1960 മുതല്‍ 1977 വരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഇവിടെ വിജയം കണ്ടെത്തി. 80-ല്‍ ആന്റണി കോണ്‍ഗ്രസിന്റെ പ്രതിനിധി എ സി ജോസിനെ സി പി ഐയിലെ എന്‍ ശിവന്‍പിള്ള തോല്‍പിച്ചു. തിരഞ്ഞെടുപ്പ് കേസിനെതുടര്‍ന്ന് 84-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശിവന്‍പിള്ളയെ എ സി ജോസ് തോല്‍പിച്ചു. 1987-ല്‍ ശിവന്‍പിള്ള എ സി ജോസിനെ തോല്‍പിച്ചു.
1991-ല്‍ സി പി ഐയിലെ പി രാജു മണ്ഡലം നിലനിര്‍ത്തി. 1996-ലും പി രാജു വിജയം ആവര്‍ത്തിച്ചു. 2001ലും 2006ലും പറവൂരില്‍ യു ഡി എഫ് വിജയംകണ്ടു. രണ്ടുതവണ വിജയം നേടിയെങ്കിലും മണ്ഡലത്തിന്റെ വികസനത്തിനായി ഏറെയൊന്നും ചെയ്യാന്‍ യു ഡി എഫിനായിട്ടില്ല. മുന്നണിക്കുള്ളില്‍ നിലവിലുള്ള എം എല്‍ എക്കെതിരെയുള്ള അമര്‍ഷങ്ങളും ഇത്തവണ ഇടതുമുന്നണിക്ക് തുണയാകും.
ദ്വീപ് മണ്ഡലമായ ഞാറയ്ക്കല്‍ ഇടതുമുന്നണിയെയും യു ഡി എഫിനെയും മാറിമാറി തുണച്ച ചരിത്രമാണുള്ളത്. ഞാറയ്ക്കല്‍ മണ്ഡലത്തിനെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത് ഇടതുമുന്നണിയിലെ എം കെ പുരുഷോത്തമനാണ്. ഞാറയ്ക്കലില്‍നിന്നും മാറി പുതിയതായി വരുന്ന വൈപ്പിന്‍മണ്ഡലത്തിലും ഇടതുമുന്ന��ിക്കനുകൂലമായ കാറ്റാണ് ഇത്തവണയുള്ളത്. കൊച്ചിയുടെ വികസനകവാടമെന്നനിലയില്‍ ലോകശ്രദ്ധനേടിയ പുതിഫ മണ്ഡലത്തില്‍ ആരംഭിച്ച ഓരോ വികസനപദ്ധതികളിലും ഇടതുമുന്നണിയുടെ കയ്യൊപ്പ് കാണാം.
1957 മുതല്‍ കോണ്‍ഗ്രസിനെ പിന്തുണച്ച ചരിത്രമുള്ള എറണാകുളത്തിന്റെ ചരിത്രം മാറിയൊഴുകുന്നത് 1987-ല്‍ സി പി എം പിന്തുണച്ച സ്വതന്ത്രസ്ഥാനാര്‍ഥി പ്രഫ. എം കെ സാനു വിജയിക്കുന്നതോടെയാണ്. 91ലും 96ലും ജോര്‍ജ് ഈഡന്‍ എറണാകുളത്ത് വിജയംകണ്ടെങ്കിലും 1998-ലെ ഉപതിരഞ്ഞെടുപ്പില്‍ സെബാസ്റ്റിയന്‍പോള്‍ ഇടതുമുന്നണിക്കായി വിജയംകൊണ്ടുവന്നു. 2001-ലും 2006ലും വിജയം യു ഡി എഫിനായിരുന്നു. കെ വി തോമസ് പാര്‍ലമെന്റിലേക്കു പോയതിനെതുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസാണ് വിജയംകണ്ടത്. ഇത്തവണ എറണാകുളം സീറ്റിനായി കോണ്‍ഗ്രസില്‍ വന്‍വടംവലികളാണ് നടക്കുന്നത്.
യുഡിഎഫ് മുസ്‌ലിംലീഗിനായി നീക്കിവച്ചിരുന്ന മണ്ഡലമായിരുന്നു മട്ടാഞ്ചേരി. 13 തിരഞ്ഞെടുപ്പുകളില്‍ ഏഴ്തവണ ലീഗും രണ്ടുതവണ കോണ്‍ഗ്രസും ഇവിടെ വിജയംകണ്ടു. ഒരുതവണമാത്രമാണ് ഇവിടെ ലീഗ് പരാജയമറിഞ്ഞത്. ഇത്തവണ കൊച്ചി മണ്ഡലമായി മാറുന്ന മട്ടാഞ്ചേരിയില്‍നിന്ന് തുറമുഖം, വാത്തുരുത്തി എന്നിവ എറണാകുളം മണ്ഡലത്തിലേക്ക് മാറിയിട്ടുണ്ട്.
ഒരുതവണ വിജയംകണ്ടവരെ പിന്നീട് കൈവിട്ട ചരിത്രമാണ് പള്ളുരുത്തിക്കുള്ളത്. ആദ്യ രണ്ട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, പിന്നീട് രണ്ടുതവണ സി പി ഐ, 70-ല്‍ കെ ടി പിയിലെ വെല്ലിംഗ്ടണ്‍, 77-ല്‍ കേരള കോണ്‍ഗ്രസിലെ ഈപ്പന്‍ വര്‍ഗീസ്, പിന്നീട് മൂന്നുതവണ ടി പി പീതാംബരന്‍ മാസ്റ്റര്‍, 91 മുതല്‍ 2001വരെ ഡൊമിനിക് പ്രസന്റേഷന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ സി എം ദിനേശ്മണിയാണ് പള്ളുരുത്തിയില്‍ വിജയംകണ്ടത്. പള്ളുരുത്തിയിലെ കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും ഏതാനും കോര്‍പ്പറേഷന്‍ വാര്‍ഡുകളും പുതിയ മണ്ഡലമായ കൊച്ചി മണ്ഡലത്തിലേക്ക് മാറും.
ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായ തൃപ്പുണിത്തുറ മണ്ഡലത്തില്‍ 1991-ല്‍ രാജീവ് വധത്തെ തുടര്‍ന്ന് സഹതാപതരംഗത്തില്‍ കെ ബാബു കയറിവന്നു. ഇത്തവണ തൃപ്പൂണിത്തുറ മണ്ഡലം ആകെ മാറിയിട്ടുണ്ട്. മണ്ഡലത്തിന്റെ ചില ഭാഗങ്ങള്‍ തൃക്കാക്കരയിലേക്കും കൊച്ചിയിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്. കെ ബാബു ഇത്തവണ തൃപ്പൂണിത്തുറ വിട്ട് വേറെ മണ്ഡലത്തിലേക്ക് ചേക്കേറാന്‍ ശ്രമിക്കുകയാണ്. തൃപ്പൂണിത്തുറ മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് പല പേരുകളും നിര്‍ദേശിക്കുന്നുണ്ടെങ്കിലും മുകളിലൂടെ സ്ഥാനാര്‍ഥിയായി അവതരിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നു.
പതിമൂന്ന് തിരഞ്ഞെടുപ്പുകള്‍ നടന്ന ആലുവാ യു ഡി എഫ് കുത്തകമണ്ഡലമെന്ന ധാരണ കഴിഞ്ഞതവണയാണ് മാറ്റിമറിക്കപ്പെട്ടത്. ഇടതുമുന്നണിയിലെ എം എ യൂസഫ് ഇവിടെ വിജയക്കൊടി നാട്ടി. തൊട്ടടുത്ത മണ്ഡലമായ പെരുമ്പാവൂരില്‍ ഇടതുമുന്നണിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. 1957ല്‍ പി ഗോവിന്ദപിള്ള തുടങ്ങിവച്ച മുന്നേറ്റം ഇടക്കാലങ്ങളിലൊഴിച്ച് നിലനിര്‍ത്താന്‍ ആയിട്ടുണ്ട്. കുന്നത്തുനാട്ടില്‍ ഇടതുമുന്നണി മേധാവിത്വം പറഞ്ഞുറപ്പിക്കാന്‍ കഴിയില്ലെങ്കിലും കഴിഞ്ഞതവണ വിജയിച്ച ഇടതുമുന്നണിയുടെ എം എം മോനായി തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഇടതിനെ പിന്തുണയ്ക്കും.
പിറവം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിലെ ടി എം ജേക്കബിന്റെ ആധിപത്യം ഏതാണ്ട് അവസാനിച്ച മട്ടാണ്. മണ്ഡലത്തിലെ കോണ്‍ഗ്രസുകാരെ പരമാവധി വെറുപ്പിച്ച ജേക്കബ് ഇത്തവണ മറ്റൊരു മണ്ഡലത്തില്‍ മത്‌സരിക്കാന്‍ കച്ചകെട്ടുകയാണ്.
മൂവാറ്റുപുഴയിലാകട്ടെ മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി 261 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളുടെ റെക്കോഡ് നേട്ടമാണ് സി പി ഐയിലെ ബാബുപോള്‍ കാഴ്ചവച്ചിട്ടുള്ളത്. ഇതിനൊരു തുടര്‍ച്ചവേണമെന്ന മനസ് വോട്ടര്‍മാര്‍ക്കിടയിലുണ്ട്.
കോതമംഗലത്ത് കഴിഞ്ഞതവണ വിജയിച്ച ടി യു കുരുവിള ഇടതുമുന്നണി വിട്ടെങ്കിലും മണ്ഡലത്തിന്റെ ഇടതുമനസിന് കോട്ടംവന്നിട്ടില്ലെന്നുവേണം കരുതാന്‍. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നേരിയ വോട്ടിംഗ്‌വ്യത്യാസത്തില്‍ ഇടതുമുന്നണിക്ക് തിരിച്ചടി നേരിട്ടെങ്കിലും ഇത്തവണ ചിത്രം വ്യത്യസ്തമാണ്. വികസനമാണ് ജില്ലയുടെ പ്രധാന രാഷ്ട്രീയം. വികസനത്തിന്റെ തിളക്കമാര്‍ന്ന അധ്യായങ്ങള്‍ കണ്‍മുന്നിലുള്ളപ്പോള്‍ ജില്ല ഇടതുമുന്നണിയെ മറക്കുമെന്ന് പറയാന്‍ യു ഡി എഫിനുപോലും കഴിയില്ല.

സുവര്‍ണനേട്ടങ്ങളുമായി ഐ ടി മേഖല


കൊച്ചി: കേരളത്തിന്റെ ഐ ടിരംഗം മുന്‍പെങ്ങുമില്ലാത്ത വികസനകുതിപ്പിലേക്കുയര്‍ന്ന അഞ്ചുവര്‍ഷങ്ങള്‍. ആഗോള സാമ്പത്തികമാന്ദ്യത്തിലും തളരാതെ ഐടിമേഖലയെ പിടിച്ചുനിര്‍ത്താനായത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ സുവര്‍ണനേട്ടങ്ങളിലൊന്നാണ്. യു ഡി എഫ്‌സര്‍ക്കാരിന്റെ കാലത്ത് വില്‍ക്കാന്‍ തീരുമാനിച്ച ഇന്‍ഫോപാര്‍ക്കിന്റെ വികസനമാണ് ശ്രദ്ധേയം. സ്മാര്‍ട്ട്‌സിറ്റിക്കായി ടീകോമിന് ഇന്‍ഫോപാര്‍ക്കിനെ അടിയറവയ്ക്കാനാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്‍ഫോപാര്‍ക്കെന്ന പേരുപോലും ഇവര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. അതിനെയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ പൊതുമേഖലയില്‍ നിലനിര്‍ത്തി മാതൃകാസ്ഥാപനമാക്കി മാറ്റിയത്. രണ്ടാംഘട്ടവികസനം പൂര്‍ത്തിയാകുന്നതോടെ 1.10 ലക്ഷം പേര്‍ക്ക് ഇവിടെ തൊഴില്‍  ലഭിക്കും. 2009 നവംബര്‍ 28ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട വികസനത്തിന് തറക്കല്ലിട്ടത്. അഞ്ചുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാകും.
രണ്ടാംഘട്ടത്തിനായി കുന്നത്തുനാട്  പുത്തന്‍കുരിശ് പഞ്ചായത്തുകളിലായി 160 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. 2500 കോടി മുതല്‍മുടക്കില്‍ 80 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളാണ് രണ്ടാംഘട്ടത്തിലുള്ളത്. എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ ഇന്‍ഫോപാര്‍ക്കില്‍ ഒന്നാംഘട്ടത്തില്‍ 5.35 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത് 25 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടമായി മാറി. ഇതിനുപുറമെ മറ്റൊരു 22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളുടെ പണി അവസാനഘട്ടത്തിലാണ്. 5.50 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള അതുല്യയിലൂടെ 10000 പേര്‍ക്കാണ് ഐടി മേഖലയില്‍ തൊഴില്‍ ലഭ്യമാക്കിയത്. 2006-ല്‍ 31 കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 81 കമ്പനികള്‍ ഉണ്ട്. 2006-ല്‍ രണ്ടായിരത്തോളം പേര്‍ക്കാണ് തൊഴില്‍ ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 10000 പേര്‍ക്കായി മാറി.
ഇന്‍ഫോപാര്‍ക്കിനെ വിറ്റ് സ്മാര്‍ട്ട്‌സിറ്റി നടപ്പിലാക്കാന്‍ ശ്രമിച്ച യുഡിഎഫിനുള്ള മറുപടിയായി ഇന്‍ഫോ പാര്‍ക്കിനെ വികസിപ്പിക്കുന്നതിനൊപ്പംതന്നെ സ്മാര്‍ട്ട്‌സിറ്റി നടപ്പാക്കാന്‍ കഴിഞ്ഞുവെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന നേട്ടമാണ്.
സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ അന്തിമകരാറില്‍ സംസ്ഥാനസര്‍ക്കാരും ടീകോമും ഒപ്പിട്ടപ്പോള്‍ സാര്‍ത്ഥകമായത് കൊച്ചിയുടെയും കേരളത്തിന്റെയും സ്വപ്‌നപദ്ധതിയാണ്. 2003-2004-ല്‍ യുഡിഎഫ് ഭരണകാലത്ത് ടീകോമുമായി ധാരണാപത്രം ഒപ്പിട്ടെങ്കിലും പദ്ധതിക്ക് തറക്കല്ലിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഏറെ തടസങ്ങള്‍ക്കുശേഷം ഒരുമാസം മുന്‍പ് പദ്ധതിപ്രദേശം ടീകോമിന് പാട്ടത്തിന് നല്‍കിയുള്ള കരാറില്‍ ഒപ്പുവെയ്ക്കുമ്പോള്‍ സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്നതാണ് പ്രത്യേകത. 246 ഏക്കര്‍ ഭൂമിയെ 131്41 ഏക്കര്‍, 114.59 ഏക്കര്‍ എന്നിങ്ങനെ തിരിച്ച് രണ്ട് പാട്ടക്കരാറാണ് തയ്യാറാക്കിയിരുന്നത്. കേന്ദ്രത്തിന്റെ സെസ് അംഗീകാരംകൂടി ലഭിച്ചതോടെ ഇലക്ഷനുശേഷം സ്മാര്‍ട്ട്‌സിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒരുലക്ഷത്തോളംപേര്‍ക്ക് പ്രത്യക്ഷമായി തൊഴില്‍നല്‍കാന്‍ സ്മാര്‍ട്ട്‌സിറ്റിക്കു കഴിയും. സ്മാര്‍ട്ട്‌സിറ്റി നടപ്പിലാവില്ലെന്ന് മോഹിച്ച യു ഡി എഫിന് വന്‍തിരിച്ചടി കൂടിയായി മാറി പദ്ധതിയുടെ വിജയം.
ടെക്‌നോപാര്‍ക്കിന്റെ വികസനവും വാക്കുകള്‍ക്കപ്പുറത്തേക്ക് യാഥാര്‍ഥ്യമായത് എല്‍ഡിഎഫിന്റെ കാലത്താണ്. 2006-ല്‍ 242 ഏക്കര്‍ മാത്രമുണ്ടായിരുന്ന ടെക്‌നോപാര്‍ക്ക് ഇപ്പോള്‍ 837 ഏക്കറിലേക്ക് വ്യാപിച്ചു. 13.50 ലക്ഷം ചതുരശ്ര അടി മാത്രമുണ്ടായിരുന്ന കെട്ടിടം ഇപ്പോള്‍ 45 ലക്ഷം ചതുരശ്ര അടിയായി ഉയര്‍ന്നു. 12 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാറായി.  അഞ്ചുവര്‍ഷത്തിനിടെ 63 പുതിയ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു.
ചേര്‍ത്തല, അമ്പലപ്പുഴ, കൊരട്ടി, കുണ്ടറ എന്നിവിടങ്ങളില്‍ ഐടി പാര്‍ക്ക് സ്ഥാപിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇവിടെയെല്ലാം തന്നെ രണ്ടാംഘട്ടവികസനവും നടപ്പിലാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. കോഴിക്കോട് സൈബര്‍പാര്‍ക്ക് രൂപീകരണത്തിനും പദ്ധതിയിട്ടത് ഈ സര്‍ക്കാരാണ്. കോഴിക്കോട്ടും കണ്ണൂരിലും കാസര്‍കോഡും സൈബര്‍പാര്‍ക്കിന്റെ കീഴില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കാനും പദ്ധതിയാവിഷ്‌കരിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.
ഗ്രാമപ്രദേശങ്ങളിലേക്കും ഐടി സംരംഭങ്ങള്‍ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ടെക്‌നോ ലോഡ്ജ് പദ്ധതിക്കും തുടക്കംകുറിച്ചു.
ഐടി കയറ്റുമതി 2006ലെ 680 കോടിയില്‍നിന്ന് അഞ്ച്‌വര്‍ഷംകൊണ്ട് വര്‍ധിച്ചത് മൂവായിരം  കോടിയിലധികമായി. ഐടി കയറ്റുമതിയില്‍ റെക്കോഡ് വളര്‍ച്ചയാണ് നേടിയത്. ദേശീയതലത്തിലെക്കാള്‍ മൂന്നിരട്ടിയാണ് ഇതെന്നും ശ്രദ്ധേയമാണ്. സംസ്ഥാന ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി രൂപീകരിക്കുകയും സര്‍ക്കാര്‍ നേരിട്ട് 2000 കോടി രൂപ മുതല്‍മുടക്കുകയും ചെയ്തു ഐടി മേഖലയില്‍ വരുംവര്‍ഷങ്ങളിലെ വികസനത്തിനുള്ള വഴികള്‍ തുറന്നിടാനും സര്‍ക്കാരിന് കഴിഞ്ഞു.

കളങ്കിതര്‍ രാഷ്ട്രീയത്തില്‍ തുടരണോ എന്ന് ജനം തീരുമാനിക്കണം: സി എഫ് തോമസ്


കോട്ടയം: യഥാര്‍ഥ അര്‍ഥത്തില്‍ കളങ്കിതരായവര്‍ രാഷ്ട്രീയത്തില്‍ തുടരണോ എന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയായ സി എഫ് തോമസ് എം എല്‍ എ പറഞ്ഞു. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ജനവിധി 2011′ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായരുന്നു  അദ്ദേഹം.
മൂല്യബോധമുള്ളവരെയാണ് രാഷ്ട്രീയത്തിനാവശ്യം. യുവജനങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരേണ്ടത് ആവശ്യമാണ്. എന്നാല്‍ പരിചയ സമ്പന്നതയും വിജയസാധ്യതയും ഒരു ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. തോമസിനെ ഒഴിവാക്കി ചങ്ങനാശേരിയില്‍  മത്സരിക്കാന്‍ യൂത്ത്ഫ്രണ്ട് എം നേതാവ് ജോബ് മൈക്കിള്‍ നടത്തുന്ന ശ്രമങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സ്ഥാനാര്‍ഥിത്വം താന്‍ സ്വയം പ്രഖ്യാപിക്കുന്നില്ലെന്നും അക്കാര്യത്തില്‍ പാര്‍ട്ടി പ്രായോഗിക തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും കേരളാ കോണ്‍ഗ്രസിന് നിലവിലുള്ള എം എല്‍ എ മാര്‍ മത്സരരംഗത്തുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി സി ജോര്‍ജ്ജും സെക്യുലറും കേരളാ കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവരുടെ ഭാവി സുരക്ഷിതത്വം കെ എം മാണി വാഗ്ദാനം ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പി സി ജോര്‍ജ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

അരിവിതരണം തടസപ്പെടുത്തിയതിന് ന്യായീകരണമില്ല: മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് 2 രൂപയ്ക്ക് അരി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പറയുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ ചില രാഷ്ട്രീയപാര്‍ട്ടികളുടെ ഇടപെടല്‍ മൂലമാണ് പെരുമാറ്റച്ചട്ടം ബാധകമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുമ്പാണ് അരിവിതരണം സംബന്ധിച്ച് ഉത്തരവിറക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മമതാ ബാനര്‍ജി പെണ്‍കുട്ടികള്‍ക്ക് ട്രെയിന്‍യാത്രാ സൗജന്യം അനുവദിച്ചത് ചട്ടലംഘനമാകില്ലേയെന്ന് വി എസ് ചോദിച്ചു. തമിഴ്‌നാട്ടില്‍ പെട്രോള്‍ നികുതി ഇളവുനല്‍കിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തില്ലെന്ന് വി എസ് ചൂണ്ടിക്കാട്ടി.

പൊതുവിതരണ രംഗത്ത് എതിരാളികളുടെ പോലും പ്രശംസ നേടിയ കേരള മാതൃക


തിരുവനന്തപുരം: ”ഉയര്‍ന്ന പണപ്പെരുപ്പവും ആഗോള ഭക്ഷ്യവിലക്കയറ്റവും ഉണ്ടായിരുന്നിട്ടും പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെ 13 ഇനം അവശ്യസാധനങ്ങള്‍ കഴിഞ്ഞ നാലരവര്‍ഷമായി ഒരേ വിലയ്ക്ക് തന്നെ വിതരണം ചെയ്യുന്ന രാജ്യത്തെ ഏക സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു”.
ഇത് സംസ്ഥാന സര്‍ക്കാരിന്റെ പരസ്യവാചകമല്ല. ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ സാക്ഷ്യപ്പെടുത്തലാണ്. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് കേരളത്തെ മാതൃകയാക്കണമെന്ന്് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് പോലും മറ്റ് സംസ്ഥാനങ്ങളോട് നിര്‍ദേശിക്കേണ്ടിവന്നു എന്നതും ഈ രംഗത്ത് കേരളം എത്തിപ്പിടിച്ച നേട്ടങ്ങളെ സാധൂകരിക്കുന്നതാണ്. ഭക്ഷ്യ-പൊതുവിതരണ രംഗത്ത് കേരളം സ്വീകരിച്ച നടപടികള്‍ എതിരാളികള്‍ക്ക് പോലും തലകുലുക്കി സമ്മതിക്കേണ്ടി വന്നുവെന്നതാണ് ഇതിലൂടെ വെളിവാകുന്നത്.
കേന്ദ്രത്തിന്റെ തെറ്റായ ഭക്ഷ്യനയത്തെ തുടര്‍ന്ന് താളം തെറ്റിയ പൊതുവിതരണ സമ്പ്രദായത്തെ തീവ്രശ്രമത്തിലൂടെ ശക്തിപ്പെടുത്തി വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ശ്രദ്ധേയ നേട്ടം. ഉപഭോക്തൃ സംസ്ഥാനമായിരുന്നിട്ടും വിലക്കയറ്റത്തില്‍ രാജ്യത്ത് 17-ാം സ്ഥാനത്ത് മാത്രമാണ് കേരളം എന്നത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച വിപണി ഇടപെടല്‍ ഫലപ്രദമായി എന്ന് തെളിയിക്കുന്നു. എ പി എല്‍, ബി പി എല്‍ വ്യത്യാസം കൂടാതെ എല്ലാവര്‍ക്കും രണ്ട് രൂപാ നിരക്കില്‍ ഭക്ഷ്യധാന്യം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ പടിയിറങ്ങുന്നത്. എ പി എല്‍, ബി പി എല്‍ വേര്‍തിരിവുകളില്ലാതെ മത്സ്യത്തൊഴിലാകള്‍, അസംഘടിത മേഖലയിലെ കര്‍ഷക തൊഴിലാളി, കയര്‍, കശുഅണ്ടി, കൈത്തറി, ബീഡി, പനമ്പ്, ഈറ്റ, തോട്ടം, ഖാദി, മണ്‍പാത്രനിര്‍മാണം, തഴപ്പായ നിര്‍മാണം തുടങ്ങിയ മേഖലയിലെ മുഴുവന്‍  തൊഴിലാളികള്‍ക്കും ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കുറഞ്ഞത് 50 ദിവസമെങ്കിലും പണിയെടുത്തിട്ടുള്ളവര്‍ക്കുമടക്കം 40 ലക്ഷം പേര്‍ക്കാണ് രണ്ട് രൂപാ നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കി വന്നിരുന്നത്. ഈ മാസം അവസാനത്തോടുകൂടി മുഴുവന്‍ കാര്‍ഡുടമകള്‍ക്കും രണ്ടു രൂപാ നിരക്കില്‍ ഭക്ഷ്യധാന്യം ലഭ്യമാകും. 70 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 360 കോടി രൂപയാണ് ഇതിനായി വേണ്ടിവരുന്നത്.
വിലക്കയറ്റം തടയുന്നതിനുള്ള സ്ഥിരം സംവിധാനത്തിനായി സംസ്ഥാന ബജറ്റില്‍ ആദ്യമായി 80 കോടി രൂപ പ്ലാന്‍ ഫണ്ടായി നീക്കിവച്ചു. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ശരാശരി 10-20 കോടി രൂപ നോണ്‍പ്ലാന്‍ ഫണ്ടായി മാറ്റിവച്ചിരുന്ന സ്ഥാനത്തായിരുന്നു ഇത്. പ്രതിവര്‍ഷം 100 കോടിയില്‍പ്പരം രൂപ കമ്പോള ഇടപെടലിനായി മാത്രം ഇപ്പോള്‍ കേരളം ചെലവഴിക്കുന്നു. 13 ഇന അവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ 3000 റേഷന്‍ കടകളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. പഞ്ചസാരയും വെളിച്ചെണ്ണയും ഉള്‍പ്പെടുന്ന 300 രൂപയുടെ കിറ്റ് 150 രൂപയ്ക്ക് കാര്‍ഡ് ഉടമകള്‍ക്ക് ഫെബ്രുവരി 14 മുതല്‍ നല്‍കി തുടങ്ങി. മികച്ച ഗുണനിലവാരമുള്ള അരി 16 രൂപയ്ക്ക് ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്തുവരുന്നു. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ അത്യന്താധുനിക സംവിധാനങ്ങളടങ്ങുന്ന ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദിവാസി, തീരദേശ, ഗ്രാമീണപ്രദേശങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വിതരണം കൂടുതല്‍ സുഗമമാക്കുന്നതിന് ഒന്‍പത് മാവേലി സ്റ്റോറുകള്‍ കൂടി പ്രവര്‍ത്തനമാരംഭിച്ചു.
നാല് വര്‍ഷം മുമ്പ് സപ്ലൈകോ വില്‍പ്പനശാലകളെ ആശ്രയിച്ചിരുന്നത് 52 ലക്ഷം ജനങ്ങളായിരുന്നെങ്കില്‍ നിലവില്‍ അത് ഒരു കോടിയിലധികമായി ഉയര്‍ന്നു. 1700 ശബരി സ്റ്റോറുകള്‍, 322 സൂപ്പര്‍ മാര്‍ക്കറ്റുകള്‍, 868 മാവേലി സ്റ്റോറുകള്‍, അഞ്ച് പീപ്പിള്‍സ് ബസാറുകള്‍, 92 മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍, മൂന്ന് എല്‍ പി ജി ഔട്ട്‌ലെറ്റുകള്‍, 12 പെട്രോള്‍ പമ്പുകള്‍, അഞ്ച് മരുന്ന് മൊത്ത വ്യാപാരകേന്ദ്രങ്ങള്‍ എന്നിങ്ങനെ 3000ത്തോളം ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴി പൊതുവിതരണ ശൃംഖല ശക്തമാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതുതായി 121 മാവേലി സ്റ്റോറുകളും 136 സൂപ്പര്‍ മാര്‍ക്കറ്റുകളും 44 മാവേലി മെഡിക്കല്‍ സ്റ്റോറുകളും 400 ശബരിസ്റ്റോറുകളും ഉള്‍പ്പെടെ 700ല്‍പുരം പുതിയ ഔട്ട്‌ലെറ്റുകള്‍ സപ്ലൈകോയ്ക്ക് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. സപ്ലൈകോയുടെ വിറ്റുവരവ് 706 കോടി രൂപയില്‍ നിന്ന് 2284 കോടി രൂപയായി വര്‍ധിപ്പിച്ചു. ഗുണനിലവാരത്തില്‍ ഉപഭോക്താവിന് തൃപ്തിയില്ലെങ്കില്‍ ഉല്‍പ്പന്നം തിരിച്ചെടുക്കുന്നതിനും നടപടി സ്വീകരിച്ചു. സപ്ലൈകോയുടെ എല്ലാ വില്‍പ്പനശാലകള്‍  വഴിയും 12.70 രൂപയ്ക്ക് പുഴുക്കലരിയും പച്ചരിയും വിറ്റുവരുന്നു. സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി  ഇ-പര്‍ചേസ് സംവിധാനം ഏര്‍പ്പെടുത്തി. റേഷന്‍ വിതരണം മെച്ചപ്പെടുത്തുന്നതിനും അഴിമതി തടയുന്നതിനുമായി 2,58,989 ചില്ലറ മൊത്ത വ്യാപാരകേന്ദ്രങ്ങളില്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തി.
കേരളത്തിലെ 70 ലക്ഷം കുടുംബങ്ങള്‍ക്ക് ഫോട്ടോപതിച്ച റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കി. മൊത്ത ചില്ലറ റേഷന്‍ കച്ചവടക്കാരുടെ കമ്മിഷന്‍ വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് ഭക്ഷ്യോപകദേശക വിജിലന്‍സ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. റേഷന്‍ വിതരണത്തിലെ പരാതികള്‍ സമര്‍പ്പിക്കുന്നതിനായി ടോള്‍ഫ്രീ നമ്പര്‍(1800 425 1550 )ലഭ്യമാക്കി. പൊതുവിതരണ രംഗത്തെ പരാതികള്‍ പരിഹരിക്കുന്നതിനായി മൂന്നുമാസത്തിലൊരിക്കല്‍ റേഷന്‍ അദാലത്തുകള്‍ നടത്തിവരുന്നു. ഓണക്കാലത്ത് 30 കോടി രൂപ ചിലവിട്ട് 20 ലക്ഷം ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. ഓണം, ക്രിസ്മസ്, ബക്രീദ് തുടങ്ങിയ ഉത്സവ കാലങ്ങളില്‍ ജില്ലകള്‍തോറും കൂടുതല്‍ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും മിതമായ വിലയ്ക്ക് വിതരണം ചെയ്യുകയും ചെയ്തതിലൂടെ ജനങ്ങള്‍ക്ക് ആശ്വാസമേകി. പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട് അഞ്ചു ലക്ഷത്തിലധികം ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. ഇതിനായി ഒന്‍പതു കോടി രൂപ ചിലവിട്ടു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷാവസരങ്ങളില്‍ അഞ്ച് കിലോഗ്രാം അരി സൗജന്യമായി വിതരണം ചെയ്തു. പട്ടിക വര്‍ഗവിഭാഗത്തിന് ഓണത്തിന് 12 കിലോ അരി സൗജന്യമായി നല്‍കി. ഏഷ്യയിലെ ഏറ്റവും മികച്ച ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് മൈക്രോ ബയോളജി ലാബ് കോന്നിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോന്നിയില്‍ 70 കോടി രൂപ മുതല്‍ മുടക്കുള്ള ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നതിന് ഭക്ഷ്യവകുപ്പിന് 35 ഏക്കര്‍ സ്ഥലം ലഭ്യമാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നെല്ലിന്റെ സംഭരണവില ഏഴ് രൂപയായിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 13 രൂപയ്ക്കാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനമ് നെല്ല് സംഭരിക്കുന്നത്. സംഭരണവില 14 രൂപയായി ഉയര്‍ത്താനും ബജറ്റില്‍ തീരുമാനിച്ചു. 70,000 കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സംഭരണവില 10 രൂപമാത്രമാണ്. 2009-10ല്‍ മാത്രം 2.68 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. അതിന്റെ വിലയായി 322 കോടി രൂപ 68,694 കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുകകയും ചെയ്തു. ഭക്ഷ്യ-പൊതുവിതരണ രംഗത്ത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇനിയും ധാരാളമുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ കെടുതികള്‍ക്കെതിരെ ശക്തമായ ബദല്‍മാര്‍ഗങ്ങള്‍ എന്താണെന്ന് രാജ്യത്തിനാകെ കാട്ടിക്കൊടുക്കാനായി എന്നതാണ് ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രധാന നേട്ടം.

ഇടമലയാര്‍ കേസ്: ബാലകൃഷ്ണപിള്ളയുടെ റിവ്യൂഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഇടമലയാര്‍ കേസില്‍ ഒരുവര്‍ഷം കഠിന തടവിന് ശിക്ഷിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ ബാലകൃഷ്ണപിള്ള തടവില്‍ തന്നെ തുടരും. 
റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് തുറന്ന കോടതിയിലായിരിക്കണമെന്നും അഡ്വ. ഇ.എം.സ്. അനാം മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ അപേക്ഷ ചേംബറില്‍ ഹര്‍ജി പരിഗണിച്ചശേഷം എടുക്കാം എന്നായിരുന്നു ജസ്റ്റീസുമാരായ പി. സദാശിവം, ബി.എസ് ചൗഹാന്‍ എന്നിവര്‍ പറഞ്ഞത്. കേസില്‍ ശിക്ഷിക്കപ്പെട്ട കരാറുകാരന്‍ പി.കെ. സജീവന്റെ റിവ്യൂഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. മറ്റൊരു പ്രതിയായ രാമചന്ദ്രന്‍ നായരുടെ ഹര്‍ജി നാളത്തേക്ക് മാറ്റിവെച്ചു. 
കേസിലെ 592 പ്രോസിക്യൂഷന്‍ രേഖകളില്‍ 40 എണ്ണവും 157 സാക്ഷി മൊഴികളില്‍ 39 എണ്ണവും മാത്രവുമാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കിയത്. പ്രതിഭാഗത്തിന്റെ 94 രേഖകളും മൂന്നു സാക്ഷിമൊഴികളും കോടതിയില്‍നിന്നു മറച്ചുവെച്ചെന്ന് പുനഃപരിശോധന ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇടമലയാര്‍ കേസിലെ 20 ആരോപണങ്ങളില്‍ പതിന്നാലിലും വിചാരണക്കോടതി പിള്ളയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍, സുപ്രീം കോടതി ഇതിലും പിള്ളയെ കുറ്റക്കാരനായി കണ്ടെത്തി. വിധിയില്‍ വസ്തുതാപരമായ ഒട്ടേറെ പോരായ്മകളുണ്ടെന്ന് റിവ്യൂ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഒരു കൊല്ലം തടവിന് ശിക്ഷിച്ചത് ഏതു വകുപ്പ് പ്രകാരമാണെന്നും വിധിയില്‍ പറയുന്നില്ല. ഇതു മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ബാലകൃഷ്ണപ്പിള്ള അവകാശപ്പെട്ടിരുന്നു

സത്യത്തിന്റെ നെഞ്ചിലൂടെ മനോരമയുടെ റൂട്ട്മാര്‍ച്ച്

\n-b-a-k-`-bnð- _-P-äv- A-h-X-cn-¸n-¨- Zn-h-kw- D-¨-bv-¡v- [-\-a-{´n- tXm-a-kv- sF-k-Iv- ]-{X-k-t½-f-\w- \-S-¯n-bn-cp-óp-;- _-P-än-s\-¡p-dn-¨v- am-[y-a- {]-hÀ-¯-I-cp-sS- tNm-Zy-§Ä-¡v- D-¯-cw- \ð-Im-³.- A-hn-sS- G-ä-hpw- Iq-Sp-Xð- tNm-Zy-§-fp-bÀ-ó-Xv- a-e-bm-f- a-t\m-c-a-bp-sS- {]-Xn-\n-[n-I-fnð-\n-óm-Wv.- G-ä-hpw- sN-dn-b- hmÀ-¯- h-ó-Xpw- A-tX- ]-{X-¯nð-¯-só.- C-S-bv-¡v,- kz-X-kn-²-am-b- ]p-Ñ-t¯m-sS- a-t\m-c-a- te-J-I-³ D-ó-bn-¨- tNm-Zyw,- ]n-d-óp-ho-gp-ó- Hm-tcm- Ip-ªn-\pw-th-ïn- 10,-000 cq-]- \n-t£-]n-¡m-\p-Å- \nÀ-tZ-iw- kÀ-¡m-cn-\v- h-³ _m-[y-X- h-cp-¯p-ó-X-tñ- F-óm-bn-cp-óp.- B- ]-²-Xn- A-\m-h-iy-am-sW-ópw- F-´n-\v- C-¯-cw- ]-cn-]m-Sn-IÄ- G-sä-Sp-¡p-óp- F-ópw- tZym-Xn-¸n-¡p-ó- A-\p-_-Ô- ]-cm-aÀ-i-§-fpw- B- te-J-I-³ \-S-¯n-þ- tI-«p-\n-ó-h-sc-bm-sI- A-¼-c-¸n-¨p-sIm-ïvv.- A-Xm-Wv- a-t\m-c-a-;- A-Xn-sâ- kw-kv-Im-cw.- km-[m-c-W-¡m-c-sâ- ho-Sp-I-fnð- P-\n-¡p-ó- Ip-«n-IÄ-¡m-bn- kÀ-¡mÀ- ]-Ww- sN-e-hm-¡p-ó-Xv- A-hÀ-¡v- A-\m-h-iy-am-bn- tXm-óp-óp.- a-t\m-c-a-bnð-\n-óv- Fð-Un-F-^v- kÀ-¡mÀ- \o-Xn- {]-Xo-£n-¨n-«v- ^-e-an-ñ.- A-hÀ-¡v- hy-à-am-b- cm-{ão-b-ap-ïv.- A-Xv- h-e-Xp-]-£-¯n-sâ- cm-{ão-b-am-Wv.- am-co-N- th-j-¯nð- hn-j-{]-tbm-Kw- \-S-¯p-ó- am-Xr-`q-an-tb-¡mÄ- t\-cn-«v- cm-{ão-bw- ]-d-bp-ó- a-t\m-c-a-bv-¡v- B- \n-e-bn-se-¦n-epw- am-\y-X- In-«p-ó-Xpw- A-Xp-sIm-ïp-X-só.- F-ómð,- A-¯-cw- am-\y-X- ]-cn-]qÀ-W-am-bn- ssI-hn-«v,- tIm--{K-kv- ap-J-]-{X-am-b- ho-£-W-¯n-sâ- \n-e-hm-c-¯n-se-¯p-I-bm-Wv- C-óv- a-t\m-c-a.- c-ïp-cq-]-bv-¡v- A-cn- \ð-Im-\p-Å- Fð-Un-F-^v- kÀ-¡m-cn-sâ- Xo-cp-am-\w- a-t\m-c-a- F-§-s\- ssI-Im-cyw-sN-bv-Xp- F-óv- t\m-¡mw.- tI-c-f-¯nð- ]-«n-Wn-In-S-¡p-ó- H-cp- Ip-Spw-_-hp-an-sñ-óv- D-d-¸m-¡p-ó-Xn-\v- F-]n-Fð-þ- _n-]n-Fð- hy-Xym-k-an-ñm-sX- F-ñm-ImÀ-Up-S-a-IÄ-¡pw- In-tem-bv-¡v- c-ïp-cq-]- \n-c-¡nð- A-cn- \ð-Im-³ a-{´n-k-`m-tbm-Kw- Xo-cp-am-\n-¨-Xv- s^-{_p-h-cn- 24\v- H-«p-an-¡- ]-{X-§-fpw- H-ómw- t]-Pnð- AÀ-ln-¡p-ó- {]m-[m-\y-t¯m-sS-bm-Wv- \ð-In-b-Xv.- F-ómð,- a-t\m-c-a- hm-b-\-¡mÀ- A-¯-c-sam-cp- hmÀ-¯- I-ïn-ñ.- A-Iw-t]-Pnð,- B-cm-epw- {i-²n-¡-s¸-Sm-¯- Ø-e-¯v- H-cp- sIm-¨p- hmÀ-¯-þ- t]-¸-«n- i-eyw- F-ó- hmÀ-¯-t]m-se-þ- bm-Wv- a-t\m-c-a- sIm-Sp-¯-Xv.- X-e-s¡-«v-:- ImÀ-Up-S-a-IÄ-¡v- D-]m-[n-I-tfm-sS- c-ïp-cq-]-bv-¡v- A-cn.- hm-bn-¨mð-tXm-ópw,- \n-e-hnð- A-cn-In-«p-ó-hÀ-¡v- C-\n- D-]m-[n-I-tfm-sS-tb- In-«q- F-óv.- 25,-000 cq-]-bnð- Iq-Sp-Xð- am-k-h-cp-am-\-tam- A-tô-¡-dnð- Iq-Sp-Xð- Ø-e-tam- D-Å-hÀ-s¡m-gn-sI- F-ñm-hÀ-¡pw- A-cn- In-«pw- F-ó-Xn-s\-bm-Wv,- "-D-]m-[n-I-tfm-sS-'- F-óv- a-t\m-c-a- F-gp-Xn-b-Xv.- amÀ-¨v- G-gn-\v- sX-c-sª-Sp-¸p- I-ao-j-³ C-S-s]-«v- c-ïp-cq-]- A-cn-hn-X-c-Ww- X-S-ªp.- F-«n-sâ- ]-{X-§-fnð- A-Xv- h-en-b- hmÀ-¯-bm-bn.- ]-t£,- a-t\m-c-a-bnð- H-cp- h-cn-t]m-epw- h-ón-ñ.- X-S-ªp- F-ó- hmÀ-¯- sIm-Sp-¡p-t¼mÄ,- A-cn-hn-X-c-Ww- Fð-Un-F-^n-sâ- t\-«-a-tñ- F-óv- B-sc-¦n-epw- Nn-´n-¨p-t]m-bm-tem- F-óm-Ipw- \ym-bw.- tNm-dp-Xn-óp-ó-hÀ- hm-bn-¡p-ó- ]-{X-a-tñ- a-t\m-c-a- F-ó- kw-i-b-hpw-\ym-b-am-Wv.- tI-c-f-¯n-se- Fð-Un-F-^v- kÀ-¡m-cn-sâ- kp-{]-[m-\-am-b- H-cp- \-S-]-Sn- P-\-§-sf- A-dn-bn-¡m-Xn-cn-¡m-\p-Å- cm-{ão-b- Iu-Sn-eyw- B-Imw.- F-ómð,- ]-Ww-sIm-Sp-¯v- ]-{Xw- hm-§p-ó- h-cn-¡m-tcm-Sv,- C-Xm- \n-§Ä-¡v- C-\n-ap-Xð- c-ïp-cq-]-bv-¡v- A-cn- In-«pw- F-óp- ]-d-bm-\pw- B- A-cn- A-\m-h-iy- ]-cm-Xn-bn-eq-sS- ap-S-¡n-bn-cn-¡p-óp- F-ó-dn-bn-¡m-\p-ap-Å- _m-[y-X- hmÀ-¯m- ]-{X-sa-ó- \n-e-bnð- a-t\m-c-a-bv-¡v- C-tñ-?- k-¦p-Nn-X- cm-{ão-b-¯n-\m-bn- A-Sn-Øm-\-]-c-am-b- B- I-S-a-t]m-epw- \n-d-th-äp-ón-ñ- F-ó-Xm-Wv- {]-iv-\w.- a-t\m-c-a- H-ä-bv-¡-ñ.- am-Xr-`q-an- B-Ëm-Zn-¡p-I-bm-Wv.- "-"-c-ïp-cq-]-bv-¡v- A-cn- kw-_-Ôn-¨- kÀ-¡mÀ- {]-Jym-]-\w- hym-]m-cn-IÄ-¡v- A-[n-I-_m-[y-X- kr-ãn-¡p-óp-sh-ópw- H-cp-ê- ss]-k-t]m-epw- _-P-änð- h-I-bn-cp-¯m-sX- \-S-¯p-ó- ]-²-Xn- Xn-c-sª-Sp-¸v- Im-e-¯v- B-i-b-¡p-g-¸w- kr-ãn-¡p-óp-sh-ópw- "-am-Xr-`q-an-'- Xn-¦-fm-gv-N- dn-t¸mÀ-«v- sN-bv-Xn-cp-óp-'-'- F-óm-Wv- A-cn-ap-S-¡p-ó-Xn-sâ- ]n-Xr-Xzw- kz-bw- G-sä-Sp-¯v- B- ]-{Xw- ]-d-bp-ó-Xvv.- 2011 s^-{_p-h-cn- 10\v- tUm.- tXm-a-kv- sF-k-Iv- A-h-X-cn-¸n-¨- _-P-änð- k-_v-kn-Un-¡m-h-iy-am-b- ]-Ww- \o-¡n-h-¨n-«p-ïv.- A-Xv- h-cp-ó- G-{]nð- H-óp-ap-X-e-s¯- Im-cyw.- A-Xn-\p-ap-¼p-Å- sN-dn-b- Im-e-b-f-hnð- sN-e-h-gn-¡m-\p-Å- ]-Ww- I-gn-ª- hÀ-j-s¯- _-P-änð- A-h-X-cn-¸n-¡m-\m-In-ñ-tñm.- _n-]n-Fð- hn-`m-K-¯n-\pw- a-äpw- c-ïp-cq-]-bv-¡v- A-cn- \ð-Im-³ {]-Xn-am-kw- th-ïn-h-cp-ó- 21 tIm-Sn- cq-]- \n-e-hnð- h-I-bn-cp-¯n-bn-«p-ïv.- A-Xn-\p-]p-d-sa- G-Xm-ïv- A-{X-bpw- Xp-I-Iq-Sn- ]p-Xn-b-Xo-cp-am-\w- \-S-¸m-¡m-³th-Ww.- A-§-s\- th-ïn-h-cp-ó- Xp-I- I-ïn-P-³kn- ^-ïnð-\n-óv- A-Uzm-³sk-Sp-¯v- sN-e-h-gn-¡p-I- F-ó-Xm-Wv- \n-b-a-]-c-am-b- h-gn.- A-Xn-\m-bp-Å- ^-bð- \o-§p-I-bm-Wv.- A-Xn-\n-S-bn-em-Wv- A-«n-a-dn-¡mÀ- ]-cm-Xn-bp-am-bn- cw-K-s¯-¯n-b-Xv.- bp-Un-F-^v- P-\-e-£-§-fp-sS- A-cn- \n-tj-[n-¨pw- cm-{ão-bw- I-fn-¡p-óp.- I-ãw-þ- ]-Ww-sIm-Sp-¯p-hm-§p-ó- ]-{X-§Ä- X-§-fp-sS- A-ów- ap-«n-¡p-ó-Xv- I-ïv- P-\-§Ä- \nð-t¡-ïn-h-cp-óp.- a-t\m-c-a-bp-sS- a-säm-cp- {Iq-c-Ir-Xyw- {i-²n-¡-s¸-Sm-sX- t]m-I-cp-Xv.- s]m-eo-kv- s{S-bv-\n-I-fp-sS- ]-tc-Uv- B-`y-´-c-a-{´n-¡v- C-ã-s¸-Sm-¯-Xn-s\-¯p-SÀ-óv- B- ]m-h-§-sf- 60 In-tem-ao-äÀ- \-S-¯n-¨p- F-óm-Wv- amÀ-¨v- G-gn-\v- a-t\m-c-a-bp-sS- H-ómw- t]-Pnð- h-ó- k-Nn-{X- hmÀ-¯.- \-S-óv- £o-Wn-¨v- A-h-i-X-tbm-sS- Iym-¼nð- Xn-cn-s¨-¯p-ó- s]m-eo-kp-Im-cp-sS- Nn-{Xw-Iq-Sn- Im-Wp-t¼mÄ- B-cpw- Nn-´n-¨p-t]m-Ipw,- Cu- tIm-Sn-tb-cn- C-{X- {Iq-c-t\m- F-óv.- ]n-tä-ópw- hn-Sp-ón-ñ- a-t\m-c-a.- "-s]m-eo-kv- dq-«v-amÀ-¨v- A-t\z-jn-¡-W-sa-óv- a-{´n-;- ho-ïpw- in-£m- amÀ-¨v-'- F-ó- X-e-s¡-«nð- H-ómw- t]-Pv- hmÀ-¯- ho-ïpw.- s]m-eo-kv- s{S-bv-\n-§n-sâ- `m-K-am-bn- aq-óp-h-«w- dq-«v- amÀ-¨v- \-S-¯-Ww.- B-Zyw- 15 In-tem-ao-äÀ,- ]n-só- 30,- aq-óm-a-Xv- 60 In-tem-ao-äÀ- F-ón-§-s\.- tI-c-f-¯nð- C-óp-Å- F-ñm- s]m-eo-kp-Im-cpw- Cu- s{S-bv-\n-Mv- I-gn-ªp-h-ó-h-cm-Wv.- D-½-³Nm-ïn-bpw- B-â-Wn-bp-sa-ñmw- s]m-eo-kv- h-Ip-¸v- `-cn-¨- Im-e-¯v- Xn-cp-h-\-´-]p-c-¯p-\n-óv- 100 In-tem-ao-äÀ- \-S-¯n-¨n-«p-ïv- s]m-eo-kv- s{S-bv-\n-I-sf.- C-hn-sS- Ir-Xy-am-bn- kn-e-_-knð- ]-d-ª- 60 In-tem-ao-äÀ- dq-«v-amÀ-¨m-Wp-ïm-b-Xv.- A-Xv- km-[m-c-W- \-S-]-Sn- am-{Xw-;- a-{´n- A-dn-ªn-«p-an-ñ;- BÀ-¡p-ap-Å- in-£-bp-a-ñ.- a-{´n-sb- {]-km-Zn-¸n-¡m-³ I-®nð- tNm-c-bn-ñm-¯- in-£- F-óv,- kn-e-_-k-\p-k-cn-¨v- \-S-¯n-b- dq-«v- amÀ-¨n-s\- hn-ti-jn-¸n-¨v- F-gp-X-W-sa-¦nð,- a-e-bm-f- a-t\m-c-a-t]m-se- s{]m-^-j-W-en-kw- A-h-Im-i-s¸-Sp-ó- ]-{Xw- {]m-Y-an-I-am-b- Nn-e- A-t\z-j-W-§-sf-¦n-epw- \-S-t¯-ï-X-tñ-?- dq-«v- amÀ-¨v- I-gn-ªv- Xn-cn-s¨-¯p-ó- s]m-eo-kv- s{S-bv-\n-IÄ- X-fÀ-tó- Xn-cn-s¨-¯q- F-ó-Xv- D-d-¸v.- A-h-cp-sS- Nn-{X-¯n-\p-Xm-sg,- "-{Iq-c-X-bv-s¡m-cp- dq-«v-'- F-ó- A-Sn-¡p-dn-¸v- sIm-Sp-¯m-tem-?- s]m-eo-kv- Iym-¼n-se- tIm--{K-kp-ImÀ- F-gp-Xn-bpw- ]-d-ªpw- sIm-Sp-¡p-ó-Xv- D-¸p-Iq-«m-sX- hn-gp-§p-ó-tXm- I-ï-¯nð- Ip-Spw-_-¯n-sâ- ]p-Xp-X-e-ap-d-bp-sS- am-[y-a- a-cym-Z-?- dq-«v- amÀ-¨n-\n-sS- c-ïp-t]À- h-gn-bnð- Ip-g-ªp- ho-Wp-sh-ó-Xpw- A-hÀ-¡v- B-h-iy-am-b- ssh-Zy-ip-{iq-j- \ð-In- F-ó-Xpw- bm-YmÀ-Yyw.- cm-hn-e-s¯- km-Zm- ]-tc-Unð-t¸m-epw- A-sX-ñmw- D-ïm-Ipw.- dq-«v- amÀ-t¨m- s{S-bv-\n-Mv- kn-e-_-knð- ]-d-ª- \o-´ð,- ss{U-hn-Mv,- Iw-]yq-«À- s{S-bv-\n-Mv- Xp-S-§n-b-h-tbm- C-ñm-sX- s]m-eo-kv- s{S-bv-\n-Mv- ]qÀ-¯n-bm-In-ñ.- A-Xn-s\-ñmw- \n-Ýn-X-am-b- co-Xn-I-fp-ïv.- 2004 sa-bv- 19sâ- (A-óv- B-`y-´-c-a-{´n- D-½-³Nm-ïn-)- kÀ-¡mÀ- D-¯-c-hv- H-¼-Xp-am-k-s¯- s]m-eo-kv- s{S-bv-\n-Mv- F-§-s\- F-ó-Xn-s\-¡p-dn-¨v- hn-i-Z-am-bn- {]-Xn-]m-Zn-¡p-óp-ïv.- C-sXm-ópw- F-t´- a-t\m-c-a-bp-sS- {i-²-bnð- s]-Sp-ón-ñ-?- bp-Un-F-^n-\p-th-ïn- tKm-Z-bn-en-d-§p-I- F-ó-Xn-\-¸p-dw- c-ïpw-sI-«v- D-d-ªp-Xp-Åp-ó- \n-e-bn-te-¡p-Å- a-t\m-c-a-bp-sS- A-[x-]-X-\-am-Wv- Im-Wp-ó-Xv.- Ip-ªm-en-¡p-«n-bpw- D-½-³Nm-ïn-bpw- ]m-sam-en-\p-sam-ópw- A-hÀ-¡v- hn-j-b-am-Im-¯-Xpw- A-Xp-sIm-ïp-X-só.- A-gn-a-Xn-bp-sS-bpw- hÀ-Ko-b-X-bp-sS-bpw- A-cm-P-I-Xz-¯n-sâ-bpw- Iq-Sm-c-am-b- bp-Un-F-^n-te-¡v- P-\-§-fp-sS- I-®v- ]m-bp-ó-Xv- X-S-bp-I- F-ó- Im-hð-¡m-c-sâ-tbm- tk-h-I-sâ-tbm- tdmÄ- a-t\m-c-a-bv-¡p-ïv.- Fð-Un-F-^v- kÀ-¡m-cn-se- c-ïp- a-{´n-amÀ-s¡-Xn-sc-tb- bp-Un-F-^v- Im-cy-am-b- F-s´-¦n-epw- B-tcm-]-Ww- D-ó-bn-¨n-«p-Åq.- A-Xv- ]n- sP- tPm-k-^n-\pw- Sn- bp- Ip-cp-hn-f-bv-¡p-sa-Xn-sc-bm-Wv.- B- c-ïp-t]-cpw- C-óv- bp-Un-F-^n-em-Wv.- F-ñm- s\-dn-tI-Spw- Ip-an-ªp-Iq-Sn-b- bp-Un-F-^n-s\- c-£-s¸-Sp-¯m-\p-Å- {i-a-¯nð- a-t\m-c-a- hm-b-\-¡m-cp-sS- a-\-Ênð-\n-óv- ap-§n-t¸m-Im-Xn-cp-ómð- A-hÀ-¡v- \-ñ-Xv.- 

പ്രൊഫസറും കുട്ട്യോളും

{]-[m-\-a-{´n- a-³tam-l-³kn-§n-sâ- H-cp- {]-Jym-]-\-t¯m-Sv- \-ap-¡v- tbm-Pn-t¡-ïn-h-cpw.- X-sâ- kÀ-¡mÀ- "-N-¡-Sm-h-ïn-'-b-ñ- F-ó- {]-kv-Xm-h-\-tbm-Sv.- N-¡-Sm-h-ïn-sb-ó-ñ,- "-N-¯-Ip-Xn-c-'- F-óm-hpw- Iq-Sp-Xð- tbm-Pn-¨- ]-cn-lm-k-t¸-cv.- kz-´-¡m-cm-b- G-Xm-\pw- "-hn-ZymÀ-Yn-'-I-fp-am-bp-Å- kw-`m-j-W-¯nð- "-s{]m-^-kÀ-'- A-{X- kw-Xr-]v-X-\-ñ- F-óv- A-t±-l-s¯- A-I-a-gn-ªv- kv-t\-ln-¡p-ó- tImÀ-]-td-äv- am-[y-a-§Ä-t]m-epw- a-\-kn-em-¡n-bn-«p-ïv.- I-gn-ª- c-ïp- ]-Xn-äm-ïm-bn- tUm-ÎÀ- kn-§n-s\- G-sd- B-cm-[n-¨p-h-cp-óp- C-e-Iv-t{Sm-Wn-Iv- am-[y-a-§-fp-sS- A-[n-]-òm-cpw- ]-{Xm-[n-]-òm-cpw.- kz-X-{´-am-bn- ]-d-bm-³ A-hÀ- A-\p-h-Zn-¨n-«p-t]m-epw- A-t±-lw- \nÀ-ho-cy-\m-bpw- {]-Xn-tcm-[m-h-Ø-bn-epw- Im-W-s¸-«p.- ]-{Xm-[n-]-òmÀ- Iq-Sp-Xð- sa-¨-s¸-«-h-cm-bn- F-ó-ñ- A-Xn-\À-Yw.- i-cn-bm-b- tNm-Zy-§Ä- tNm-Zn-¡p-I- F-ó-Xm-Wv- ]-{X-{]-hÀ-¯-\-¯n-sâ- aÀ-aw.- F-ómð,- A-hÀ- A-Xnð-\n-óv- H-gn-ªp-am-dn.- A-gn-a-Xn-sb-¡p-dn-¨v- D-Õm-l-t¯m-sS- tNm-Zy-§Ä- tNm-Zn-¨p-sh-¦n-epw- X-§Ä- hÀ-j-§-fm-bn- B-cm-[n-¨p-sIm-ïn-cn-¡p-ó- \-b-]-c-am-b- BÄ-¯m-c-bnð- (kÀ-¡mÀ-)- \n-ópw- \-b-§-fnð-\n-óp-am-Wv- Cu- A-gn-a-Xn- H-gp-In-¸-c-óp-sIm-ïn-cn-¡p-ó-Xv- F-ó- Im-cyw- A-hÀ-¡v- tXm-ón-b-tX-bn-ñ.- A-tX- \-b-§Ä-X-só- Xp-S-cp-sa-óv- ho-ïpw- D-d-¸p-e-`n-¡m-³ A-Xym-{K-l-ap-ïv- F-óv- kq-Nn-¸n-¡p-ó-hn-[-¯n-em-Wv- ]-{Xm-[n-]-òmÀ- D-ó-bn-¨- Nn-e- tNm-Zy-§Ä.- A-gn-a-Xn-sb- kw-_-Ôn-¨m-sW-¦nð-t¸m-epw- Nn-e- a-{´n-am-cp-sS- {]-hÀ-¯-\-§-sf-¡p-dn-t¨m- A-Y-hm- {]-[m-\-a-{´n-bp-sS- Hm-^o-kn-tem- a-{´n-k-`-bn-tem- D-Å- Nn-e-cp-sS- sX-äm-b- \-S-]-Sn-I-sf-¡p-dn-t¨m- B-bn-cp-óp- tNm-Zy-§Ä.- a-³tam-l-³kn-§n-sâ- amÀ-K-\nÀ-tZ-i-¯n-³Io-gnð- \-S-¸m-¡-s¸-Sp-ó- cm-Py-¯n-sâ- A-Sn-Øm-\-]-c-am-b- \-b-§Ä- A-]-I-S-I-c-am-sW-tóm- hn-\m-i-I-c-am-sW-tóm- kq-Nn-¸n-¡p-ó- X-c-¯n-ep-Å- tNm-Zy-§-sfm-ópw- D-bÀ-óp-h-ón-ñ.- F-ómð,- 1991ð- F-gp-Xn-¯-¿m-dm-¡n-b- ]p-¯-³ D-Zm-c-hð-¡-c-W- km-¼-¯n-I- N-«-¡q-Sv- A-Ûp-X-I-c-hpw- Ip-ä-a-ä-Xp-am-sW-óv- B-Zy-ta- Aw-Ko-I-cn-¨p-I-gn-ªmð- ]n-só,- B- \m-S-I-¯nð- B-cm-Wv- sX-äm-bn- A-`n-\-bn-¡p-ó-Xv- F-ó- X-c-¯n-te-¡v- tNm-Zy-§Ä- ]-cn-an-X-s¸-«p-t]m-Ip-óp.- tImÀ-]-td-äp-I-fp-sS- {Iq-c-Ir-Xy-§-sf- kw-_-Ôn-¨m-sW-¦nð,- a-äv- tNm-Zy-§Ä-s¡m-ópw- km-[y-X-bn-sñ-¦n-te- ]-{Xm-[n-]-òmÀ- B- ta-J-e-bn-te-¡v- I-S-¡p-óp-Åp- þ- A-Xpw- kz-´w- A-]-I-S-km-[y-X- t\m-¡n- am-{Xw.- 2Pn- kv-s]-Iv-{S-s¯-bpw- A-Xn-sâ- hnð-¸-\-bnð- te-e- hy-h-Ø- D-ïm-hm-¯-Xn-s\-bpw- kw-_-Ôn-¨m-bn-cp-óp- B-Zy- tNm-Zyw.- \ym-bw-X-só.- F-ómð- C-hn-sS- F-t´m- H-óv- \mw- Im-Wm-sX- t]m-Ip-óp-ï-tñm.- b-YmÀ-Y-¯nð- kv-s]-Iv-{S-¯n-sâ- Im-cy-¯nð- te-ew- \-S-ón-«p-ïv-þ-h-f-sc- hn-P-b-I-c-am-b- te-ew.- F-ómð,- A-Xv- \-S-¯n-b-Xv- kÀ-¡m-c-ñ- F-óp-am-{Xw.- a-dn-¨v- tImÀ-]-td-äv- ta-J-e-bn-se- N-§m-Xn-I-fm-Wv- Xp-Ñ-am-b- hn-e-bv-¡v- te-ew-sIm-ï-Xv.- kz-Im-cy- I-¨-h-S-¡mÀ-¡v- kv-s]-Iv-{Sw- hn-e- Ip-d-¨p- In-«n-b-Xp-sIm-ïm-Wv- D-]-tbm-àm-¡Ä-¡v- Ip-d-ª-\n-c-¡nð- sam-ss_ð- ku-I-cyw- e-`n-¡p-ó-sX-ó- hm-Zw- ]-¨-¡-Å-am-Wv.- h-f-sc- h-en-b- Xp-I-bv-¡v- kv-s]-Iv-{Sw- c-ïm-a-Xpw- hnð-¸-\- \-S-¯-s¸-«-Xn-\p-ti-jw-t]m-epw- D-]-tbm-àm-hn-\v- Ip-d-ª- sN-e-hnð- tk-h-\w- e-`y-am-Ip-óp-ïv.- Cu- sIm-Å-kw-Lw- kz-Im-cy-te-e-¯n-eq-sS- h-en-b- em-`w- t\-Sn-sb-Sp-¯-Xn-\v- ti-j-hpw- A-Xv- km-[n-¡p-óp.- C-§-s\-bp-Å- C-c-«- te-ew- H-gn-hm-¡-s¸-«n-cp-óp-sh-¦nð,- D-]-tbm-àm-hn-\p-ïm-Ip-am-bn-cp-ó- sa-¨w,- C-Xn-t\-¡m-sfm-s¡- h-ep-Xm-Ip-am-bn-cp-óp.- C-tXm-sSm-¸w-X-só,- a-{´n-am-cpw- a-{´n-]-Z-hn-I-fpw- sF-Iyw-X-só-bpw- te-ew-sN-bv-Xp- hnð-¡-s¸-«p-!- H-tc- k-a-bw- c-ïp- te-ew-!- A-Xpw- H-scm-ä- ss]-k-bpw- In-«m-sX-!- "-I-Å-¸-W-'-s¯- kw-_-Ôn-¨v,- h-f-sc- A-aqÀ-¯-hpw- A-hy-à-hp-am-b- tNm-Zy-hpw- A-{X-X-só- A-aqÀ-¯-hpw- A-hy-à-hp-am-b- D-¯-c-hp-am-Wp-ïm-b-Xv.- kzn-kv-_m-¦p-I-fnð- c-l-ky-am-bn- kq-£n-¡p-ó- \n-b-a-hn-cp-²-am-b- ^-ïp-I-sf-¡p-dn-¨v- H-ä- tNm-Zy-hp-ap-ïm-bn-ñ.- C-Xp- kw-_-Ôn-¨v- kÀ-¡m-cn-sâ- ]-¡-ep-Å- t]-cp-IÄ- F-´p-sIm-ïv- ]p-d-¯p-hn-Sp-ón-ñ- F-ó- tNm-Zy-hpw- D-bÀ-ón-ñ.- t¥m-_ð- ^n-\m-³jyð- C-â-{Kn-än-bp-sS- dn-t¸mÀ-«v- A-\p-k-cn-¨v,- C-¯-cw- \n-b-a-hn-cp-²-am-b- ^-ïp-I-fp-sS- H-gp-¡v,- Zn-h-k-¯nð- i-cm-i-cn- 240 tIm-Sn- cq-]- F-ó- \n-c-¡n-em-Wv.- 2004\pw- 2009\pw- C-S-bv-¡p-Å- A-ôp-hÀ-j-¡m-e-¯v- 4.-3 e-£w- tIm-Sn- cq-]-bm-Wv- C-§-s\- \-ã-s¸-«-Xv.- (2 Pn- kv-s]-Iv-{Sw- A-gn-a-Xn-bn-eq-sS- \-ã-s¸-«- Xp-I-bp-sS- c-ïn-c-«n-bn-e-[n-Iw-!-)- D-ó-X-cm-b- hy-àn-I-fpw- kz-Im-cy- I-¼-\n-I-fp-am-Wv- C-´y-bnð-\n-óv- \n-b-a-hn-cp-²-am-bn- hn-tZ-i-t¯-¡v- ]-Ww- H-gp-¡n-s¡m-ïn-cn-¡p-ó-Xv.- {]-[m-\-a-{´n-tbm-Sv- tNm-Zn-¡m-³ ]-än-b- hn-j-bw-X-só-bm-Wn-Xv.- F-ómð,- B-cpw- A-Xn-\v- ap-XnÀ-ón-ñ.- C-§-s\- cm-Py-¯n-sâ- k-¼-¯v- hn-tZ-i-t¯-¡v- I-S-¯p-ó-hÀ-¡v- am-¸p-\ð-Ip-ó-Xn-\p-th-ïn- a-³tam-l-³kn-Mv- kÀ-¡mÀ- B-hn-jv-I-cn-¡p-ó- ]-²-Xn-I-sf-¡p-dn-¨pw- tNm-Zy-§-sfm-óp-ap-ïm-bn-ñ.- C-¯-c-¡m-sc- kw-c-£n-¡p-ó- a-³tam-l-³ kÀ-¡mÀ- km-[m-c-W-¡m-sc- t{Zm-ln-¡m-³ Iq-Sp-Xð- Iq-Sp-Xð- IÀ-i-\- \n-b-a-§-fp-ïm-¡p-óp-;- sXm-gnð- \-ã-s¸-«-h-cp-sS- A-h-Im-i-§Ä- sh-«n-¡p-d-bv-¡p-óp-;- s]m-Xp-hn-X-c-W-hy-h-Ø- Iq-Sp-Xð- Iq-Sp-Xð- ]-cn-an-X-s¸-Sp-¯p-óp-;- A-k-ly-am-b- hn-e-¡-b-ä-¯n-s\-Xn-sc- {]-Xn-tj-[n-¡p-ó-h-sc- A-d-Ìv-sN-bv-Xv- P-bn-en-e-S-bv-¡p-óp-!- \m-j-Wð- ss{Iw- sd-t¡mÀ-Uv-kv- _yq-tdm-bp-sS- I-W-¡-\p-k-cn-¨v- C-´y-bnð- 1995\p-ti-jw- G-Xm-ïv- c-ï-c-e-£w- Ir-jn-¡mÀ- B-ß-l-Xy-sN-bv-Xn-«p-ïv.- A-tX-¡p-dn-¨v- ]-{Xm-[n-]-òmÀ- {]-[m-\-a-{´n-tbm-Sv- F-s´-¦n-epw- tNm-Zn-¡pw- F-óv- {]-Xo-£n-¡p-ó-Xp-X-só- _p-²n-tam-i-am-bn-cn-¡pw.- {Km-a-§-fnð-\n-óv- ]-em-b-\w-sN-¿p-ó-h-sc-¡p-dn-¨pw- tNm-Zn-¡p-sa-óv- {]-Xo-£n-t¡-ï-Xn-ñ.- aqÀ-Ñn-¨p-h-cp-ó- sXm-gn-en-ñm-bv-a-bpw- A-hÀ-¡v- hn-j-b-a-ñ.- ]-«n-Wn-sb-¡p-dn-¨pw- tNm-Zy-ap-ïm-bn-ñ.- `-£y-km-[-\-§-fp-sS- hn-e-¡-b-ä-s¯-¡p-dn-¨v,- 8.-5 i-X-am-\w- h-fÀ-¨-\n-c-¡p-Å- H-cp- cm-Py-¯v- Z-cn-{Z-sc- kw-_-Ôn-¨v- A-Xp-ïm-¡p-ó- B-Lm-X-hp-am-bn- _-Ô-s¸-Sp-¯n-s¡m-ïv,- tNm-Zyw- h-ó-Xv- H-cp- hn-tZ-in-bnð-\n-óm-Wv.- a-[y-hÀ-K- t{im-Xm-¡-sf- kw-_-Ôn-¨p-t]m-epw- hn-e-¡-b-äw- \o-dp-ó- {]-iv-\-am-sW-óv- \-½p-sS- ]-{Xm-[n-]-òmÀ-¡v- A-dn-bm-¯-X-ñ.- F-ón-«pw- B- {]-iv-\w- D-ó-bn-¡m-³ kn-F-³F-ón-se- km-dm- kn-Uv-\À- am-{X-ta- D-ïm-bp-Åq.- hn-e-¡-b-ä-hp-am-bn- _-Ô-s¸-«v- D-ó-bn-¡-s¸-«- c-ïm-a-s¯- tNm-Zyw,- "-ImÀ-jn-I- ta-J-e-bnð- \-S-¸m-t¡-ï- L-S-\m-]-c-am-b- c-ïmw-L-«- ]-cn-jv-I-c-W-§-fp-sS- B-h-iy-I-X-sb'- kw-_-Ôn-¨-Xm-bn-cp-óp.- hn-e-¡-b-ä-s¯-¡p-dn-¨p-Å- a-säm-cp- tNm-Zy-¯n-\v- D-¯-c-ta-bp-ïm-bn-ñ.- A-Xv- Z-cn-{Z-sc- kw-_-Ôn-¨-Xm-bn-cp-ón-ñ-;- ]-«n-Wn-sb- kw-_-Ôn-¨-Xpw- B-bn-cp-ón-ñ.- 2 Pn- kv-s]-Iv-{Sw- A-gn-a-Xn-bnð- \-ã-s¸-«- Xp-I-bpw- Z-cn-{ZÀ-¡p-Å- k-_v-kn-Un-¯p-I-bpw- ^-e-¯nð- Xp-ey-am-sW-óv- {]-[m-\-a-{´n- {]-kv-Xm-hn-¨-t¸mÄ,- B-cpw- F-XnÀ-¯n-ñ.- hÀ-j-¯nð- 80,-000 tIm-Sn- cq-]-bp-sS- `-£y- k-_v-kn-Un- A-\p-h-Zn-¡p-ó- _-P-äm-Wv- \-ap-¡p-Å-Xv.- Cu- `-£y-[m-\y-sa-ñmw- hn-]-Wn-hn-e-bv-¡v- hnð-¡-Ww- F-óv- Nn-eÀ- ]-d-tª-¡mw.- A-h- hn-]-Wn-hn-e-bv-¡v- hnð-¡m-¯-Xp-sIm-ïv,- A-h-bv-¡v- k-_v-kn-Un- \ð-Ip-ó-Xp-sIm-ïv,- 80,-000 tIm-Sn- cq-]-bp-sS- \-ãw- kw-`-hn-¡p-óp- F-óv- \n-§Ä- ]-d-bp-tam-?- tem-I-s¯- G-ä-hpw- h-en-b- ]-«n-Wn-¡m-cm-b- P-\-§Ä-¡v- F-dn-ªp-sIm-Sp-¡p-ó- k-_v-kn-Un-sb-bpw- tImÀ-]-td-äp-I-fp-sS- sIm-Å-sb-bpw- {]-[m-\-a-{´n- H-tc-t]m-se- Im-Wp-óp- F-ó-Xm-Wv- H-óm-a-s¯- Im-cyw.- t¥m-_ð- l-¦À- C-³U-Iv-knð- DÄ-s¸-Sp-¯n-bn-«p-Å- 84 cm-Py-§-fnð- 67þm-a-t¯-Xm-Wv- \-½p-sS- Øm-\w.- A-Xn-k-¼-óÀ-¡p-Å- k-_v-kn-Un-IÄ- hÀ-jw-{]-Xn- Ip-Xn-¨p-b-cp-óp-sh-ó-Xm-Wv- c-ïm-a-s¯- Im-cyw.- A-tX- A-h-k-c-¯nð-¯-só,- i-X-tIm-Sn-¡-W-¡n-\p-Å- Z-cn-{ZÀ-¡v- \ð-Ip-ó- k-_v-kn-Un-IÄ- I-gn-ª- _-P-änð- 450 tIm-Sn- cq-]- sh-«n-¡p-d-bv-¡p-I-bpw- sN-bv-Xp.- k-_v-kn-Un- \ð-Ip-ó-Xn-s\- Np-½m- hn-aÀ-in-¨p-sIm-tï-bn-cn-¡p-ó-hÀ,- Im-Wm-¯- Im-cy-ap-ïv-:- tImÀ-]-td-äv- tem-I-¯n-\v,- A-h-k-cw- In-«p-t¼m-sg-ñmw,- {]-Xy-£-am-bpw- ]-tcm-£-am-bpw- kÀ-¡mÀ- i-X-tIm-Sn-¡-W-¡n-\v- cq-]- ]-Xn-hm-bn- ssI-am-dn-s¡m-ïn-cn-¡p-óp.- I-gn-ª- _-P-änð,- {]-Xy-£- tImÀ-]-td-äv- B-Zm-b-\n-Ip-Xn,- I-Ìw-kv-\n-Ip-Xn,- F-Iv-ssk-kv- \n-Ip-Xn- F-óo- aq-ón-\-§-fnð- am-{X-am-bn- 5 e-£w- tIm-Sn- cq-]- kÀ-¡mÀ- C-ã-Zm-\w- A-\p-h-Zn-¡p-I-bp-ïm-bn.- 2 Pn- kv-s]-Iv-{Sw- A-gn-a-Xn-bnð- DÄ-s¸-«- Xp-I-bp-sS- c-ï-c- C-c-«n- h-cpw- A-Xv.- Hm-tcm- _-P-än-epw- Cu- ku-P-\y-§Ä- Iq-Sn-¡q-Sn- h-cp-óp.- C-§-s\- s]m-Xp-ap-Xð- tImÀ-]-td-äv- ta-J-e- sIm-Å-b-Sn-¡p-ó-Xv- \-½p-sS- ap-Jy-[m-cm- am-[y-a-§Ä-¡v- hn-j-b-ta- A-ñ.- tUm.- a-³tam-l-³kn-§m-W-tñm- `-cn-¡p-ó-Xv.- A-Xp-sIm-ïv- 2 Pn- kv-s]-Iv-{Sw- A-gn-a-Xn-bnð- H-cp- ]n-Sn- h-gn-hm-Wn-`-¡mÀ-¡v- \n-Êm-c-am-b- ]-Ww- ssI-am-dn-b-Xn-s\-¡p-dn-¨v- ]-{Xm-[n-]-òmÀ- tNm-Zn-¨-t¸mÄ,- tUm.- kn-§n-\v- sh-dn-]n-Sn-¨-Xv- a-\-kn-em-¡m-hp-ó-tX-bp-Åq.- X-sâ- kÀ-¡mÀ- `-£y- k-_v-kn-Un-¡m-bn- \o-¡n-h-bv-¡p-ó- 80,-000 tIm-Sn- cq-]- "-\-ã-am-bn-'- ]-{Xm-[n-]-òmÀ- I-cp-Xp-óp-tïm- F-óm-Wv- a-³tam-l-³kn-§n-\v- A-dn-tb-ïn-bn-cp-ó-Xv.- Z-cn-{ZÀ-¡m-bn- \o-¡n-h-bv-¡p-ó- k-_v-kn-Un-I-sf-ñmw- D-t]-£n-¡-Ww- F-óv- ]-{Xm-[n-]-³am-cnð- \n-c-h-[n-t]À- B-{K-ln-¡p-óp-ap-ïm-hpw.- cm-{ão-b-am-bn- i-cn-bm-b- X-e-¯nð- C-¡m-cyw- \-S-¸m-¡p-ó-Xn-s\- "-Im-cy-£-a-X-',- "-i-cn-bm-b- e-£y-\nÀ-W-bw-',- "-hy-h-Ø-sb- kp-K-a-am-¡n-¯oÀ-¡p-I-'- F-sóm-s¡-bm-Wv- A-hÀ- hn-fn-¡p-I.- F-ómð,- A-Xn-k-¼-ó-cm-b- H-cp-]n-Sn- B-fp-I-fn-te-¡v- Ip-¯n-sbm-en-s¨-¯p-ó- k-_v-kn-Un-I-fp-sS- Im-cy-¯nð- A-hÀ- H-cn-¡-epw- A-§-s\- B-h-iy-s¸-Sp-I-bp-an-ñ- (A-¡q-«-¯nð- am-[y-a- D-S-a-I-fp-ap-ï-tñm-).- ]-{Xm-[n-]-òm-cp-am-bp-Å- Cu- Iq-Sn-¡m-gv-N-bv-¡n-S-bnð- tUm.- kn-Mv- ]p-Xn-b- a-{´n-X-e- k-an-Xn-bp-sS- Im-cyw- {]-kv-Xm-hn-¡p-I-bp-ïm-bn-ñ- F-ó-Xv- B-izm-k-I-c-am-b- kw-K-Xn-X-só.- a-{´n-X-e- k-an-Xn-I-fp-sS- F-®-sa-Sp-¡m-³ H-cp- sk-³k-kv- X-só- th-ïn-h-cpw.- Xm-³ F-{X- a-{´n-X-e- k-an-Xn-I-fp-sS- A-[y-£-\m-Wv- F-óv- I-sï-¯m-³,- H-cp-]-t£,- {]-W-_v- ap-JÀ-Pn-¡v- A-Xv- k-lm-b-I-am-sb-ón-cn-¡pw.- tbm-Kw- tN-cp-t¼mÄ- "-£-an-¡-Ww,- C-Xv- G-Xv- a-{´n-X-e- k-an-Xn-bm-Wv-'- F-óv- A-t±-l-¯n-\v- t¢-i-t¯m-sS- tNm-Zn-t¡-ïn-h-cn-ñ-tñm.- C-sXm-cp- N-¯- Ip-Xn-c-tbm-?- A-ñ.- C-Xv- hn-izm-ky-X- \-ã-s¸-«- H-cp- a-c-¯-e-b-³ X-só.- 

അന്നം മുട്ടിക്കുന്ന കശ്മലന്മാര്‍

c-ïp-cq-]-bv-¡v- A-cn- \ð-Ip-ó-Xv- sX-c-sª-Sp-¸p- I-ao-j-³ X-S-ª-Xv- Xn-I-¨pw- \nÀ-`m-Ky-I-c-am-Wv.- c-ïp- cq-]- A-cn- \ð-Ip-ó-Xv- sX-c-sª-Sp-¸p- N-«-§-fp-sS- ew-L-\-am-sW-óv- tI-c-f-¯n-se- sI-]n-kn-kn- t\-Xr-Xzw- sX-c-sª-Sp-¸p- I-ao-j-³ ap-¼m-sI- ]-cm-Xn-s¸-«-Xn-s\-¯p-SÀ-óm-Wv- A-cn-hn-X-c-Ww- X-S-ª-X-s{X.- I-ao-j-sâ- Cu- \-S-]-Sn- \o-Xo-I-c-W-an-ñm-¯-Xm-sW-óv- ]-d-tb-ïn-h-ó-Xnð- tJ-Z-ap-ïv.- tI-c-f-¯nð- 70 e-£w- ImÀ-Up-S-a-I-fp-Å-Xnð- 40 e-£-¯nð-¸-cw- Ip-Spw-_-¯n-\v- c-ïv- cq-]-bv-¡v- A-cn- \ð-Im-³ h-f-sc-ap-¼p-X-só- Xo-cp-am-\n-¨-Xm-Wv.- k-aq-l-¯n-se- ZpÀ-_-e-hn-`m-K-§Ä-¡m-Wv- C-¯-c-¯nð- A-cn- \ð-Ip-ó-Xv.- tI-{µ-kÀ-¡mÀ- `-£y-kp-c-£n-X-Xzw- D-d-¸p-h-cp-¯m-³ _n-ñp-sIm-ïp-h-cm-³ t]m-Ip-ó-Xm-bn- ]-d-ªp-tI-«n-«v- Im-e-ta-sd-bm-bn.- F-ómð,- tI-c-f-¯nð- h-f-sc-ap-¼p-X-só- C-S-Xp-]-£- P-\m-[n-]-Xy-ap-ó-Wn- kÀ-¡mÀ- kmÀ-h-{Xn-I-am-b- s]m-Xp-hn-X-c-W- k-{¼-Zm-bw- \-S-¸m-¡n.- A-Xp-sIm-ïp-X-só- tZ-io-b-X-e-¯nð- P-\-§Ä- A-\p-`-hn-¡p-ó- hn-e-¡-b-ä-¯n-sâ- Zp-cn-Xw- tI-c-f-¯n-se- P-\-§Ä- A-\p-`-hn-t¡-ïn-h-cp-ón-ñ.- am-Xr-Im-]-c-am-b- s]m-Xp-hn-X-c-W- k-{¼-Zm-bw- \n-e-hn-ep-Å- kw-Øm-\-am-Wv- tI-c-fw.- tI-{µ-am-Wv- P-\-§-sf- F-]n-Fð- F-ópw- _n-]n-Fð- F-ópw- thÀ-Xn-cn-¨-Xv.- tI-{µ-¯n-sâ- I-W-¡nð- tI-c-f-¯nð- 11 e-£-am-Wv- _n-]n-Fð- ImÀ-Up-S-a-I-fp-Å-Xv.- tI-c-f-¯n-\v- Aw-Ko-I-cn-¡m-\m-hm-¯-Xm-Wv- B- am-\-Z-Þ-§Ä.- AÀ-l-cm-b- e-£-§Ä-¡v- B-\p-Iq-ey-§Ä- \n-tj-[n-¡-s¸-Sp-ó- Øn-Xn-bm-Wp-ïm-hp-I.- Cu- km-l-N-cy-¯n-em-Wv- {]-Xn-am-kw- 25,-000 cq-]-bnð- Xm-sg- h-cp-am-\-ap-Å-hÀ-¡pw- A-ôv- G-¡-dnð- Xm-sg- `q-an-bp-Å-hÀ-¡pw- c-ïp- cq-]-bv-¡v- A-cn- \ð-Im-³ Xo-cp-am-\n-¨-Xv.- ImÀ-Up-S-a-IÄ- {]-Xn-am-k hcpam-\w-- 25,-000 cq-]-bv-¡v- Xm-sg-bm-sW-ópw- A-ôv- G-¡-dnð- A-[n-Iw- `q-an- ssI-h-i-an-sñ-ópw- kz-bw- k-Xy-hm-Mv-aq-ew- \ð-In-bmð- A-hÀ-s¡-ñmw- c-ïp-cq-]-bv-¡v- A-cn- e-`n-¡pw.- C-Xv- P-\-§Ä-¡v- h-en-b- A-\p-{K-l-am-Wv.- s^-{_p-h-cn- 23\m-Wv- tað-¸-d-ª- sN-dn-b- hn-`m-K-sam-gn-sI- F-ñm- ImÀ-Up-S-a-IÄ-¡pw- c-ïv- cq-]-bv-¡v- A-cn- \ð-Ip-sa-óv- Xo-cp-am-\n-¨-Xv.- sX-c-sª-Sp-¸p- s]-cp-am-ä-¨-«w- \n-e-hnð-h-ó-Xv- amÀ-¨v- B-Zy-am-Wv.- A-Xp-sIm-ïp-X-só- tI-c-f-¯nð- C-S-Xp-]-£- P-\m-[n-]-Xy-ap-ó-Wn- H-cp-hÀ-j-¯n-e-[n-I-am-bn- kzo-I-cn-¨p-h-ó- _-Zð-\-bw- hym-]n-¸n-¡p-ó- \-S-]-Sn- sX-c-sª-Sp-¸v- ap-ónð- I-ïp-sIm-ïv- kzo-I-cn-¨-Xm-sW-óp-]-d-bm-³ I-gn-bn-ñ.- A-Xp-sIm-ïm-Wv- c-ïp- cq-]-bv-¡v- A-cn- \ð-Ip-ó- \-S-]-Sn- X-S-ª-Xv- \o-Xo-I-c-W-an-ñm-¯-Xm-sW-óv- Nq-ïn-¡m-Wn-¡m-³ Im-c-Ww.- P-\-§Ä-¡v- A-\p-Iq-e-am-bn- Fð-Un-F-^v- kÀ-¡mÀ- \-S-¸m-¡p-ó- \-bw- tIm--{K-kv- t\-Xr-Xz-¯n-\v- k-ln-¡m-\m-hp-ón-ñ.- c-ïmw- bp-]n-F- kÀ-¡mÀ- tImÀ-]-td-äv- D-S-a-IÄ-¡pw- sIm-Å-¡mÀ-¡pw- I-Å-¸-W-¡mÀ-¡pw- I-cn-ô-´-¡mÀ-¡pw- A-gn-a-Xn-¡mÀ-¡pw- th-ïn-bm-Wv- `-c-Ww- \-S-¯p-ó-sX-óv- C-´y-bn-se- A-Xyp-ó-X- \o-Xn-]o-T-am-b- kp-{]ow-tIm-S-Xn-X-só- ]-e- X-h-W- \n-co-£-Ww- \-S-¯n-b-Xm-Wv.- P-\-§-sf- sIm-Å-sN-bv-X- ]-W-am-Wv- kzn-kv- _m-¦n-epw- a-äv- hn-tZ-i-_m-¦p-I-fn-epw- kp-c-£n-X-am-bn- \n-t£-]n-¨-Xv.- hn-e-¡-b-äw- h-f-sc- cq-£-am-bn-«pw- kmÀ-h-{Xn-I-am-b- s]m-Xp-hn-X-c-W- k-{¼-Zm-bw- \-S-¸m-¡m-³ bp-]n-F- kÀ-¡mÀ- X-¿m-d-sñ-óv- {]-Jym-]n-¨-Xm-Wv.- ]pð-s¯m-«n-bn-se- ]-«n-bp-sS- \-bw- F-sóm-cp- sNm-ñp-ïv.- ]p-ñp-Xn-óm-³ ]-ip-hn-s\- A-\p-h-Zn-¡p-I-bn-ñ-;- kz-bw- ]p-ñv- Xn-óp-I-bp-an-ñ.- tIm--{K-kv- tI-c-f-¯n-se- s]m-Xp-hn-X-c-W- k-{¼-Zm-bw- ]m-sS- X-IÀ-¯-Xm-Wv.- bp-Un-F-^v- A-[n-Im-c-¯nð-h-ó- L-«-¯n-em-Wv- td-j-³ hn-X-c-W- k-{¼-Zm-bw- A-«n-a-dn-¨-Xv.- td-j-³tjm-¸n-\p-]-I-cw- s]m-Xp-hn-X-c-W-tI-{µ-am-¡n- am-än.- td-j-³I-S-I-fn-se- t]-sc-gp-Xn-b- t_mÀ-Up-t]m-epw- am-dp-I-bm-Wp-ïm-b-Xv.- kmÀ-h-{Xn-I-am-b- s]m-Xp-hn-X-c-W-¯n-sâ- b-YmÀ-Y- i-{Xp-¡-fm-sW-óv- tI-c-f-¯n-se- tIm--{K-kv- t\-Xr-Xzw- H-cn-¡ð-¡q-Sn- kz-bw- {]-Jym-]n-¨n-cn-¡p-I-bm-Wv.- am-th-en- tÌmÀ- Øm-]n-¨-t¸mÄ- hm-a-\-tÌmÀ- Xp-S-§n-b-Xv- tI-c-f-¯n-se- tIm--{K-kv- t\-Xr-Xz-am-bn-cp-óp- F-ó-Xv- a-d-óp-Iq-Sm.- bp-Un-F-^v- A-[n-Im-c-¯n-ep-Å-t¸mÄ- am-th-en- tÌm-dp-I-fpw- \o-Xn-tÌm-dp-I-fpw- I--kyq-aÀ- s^-U-td-j-³ hnð-¸-\- tI-{µ-§-fpw- iq-\y-am-bn-cp-óp.- A-Xp-sIm-ïp-X-só- C-S-Xp-]-£- P-\m-[n-]-Xy-ap-ó-Wn- `-c-W-¯nð- Im-cy-£-a-am-b- s]m-Xp-hn-X-c-W-k-{¼-Zm-bw- sIm-ïp-h-ó-Xv- bp-Un-F-^n-\v- sX-ñpw- C-ã-s¸-«n-cp-ón-ñ.- I-Sp-¯- A-k-ln-jv-Wp-X-bm-Wv- A-hÀ- {]-I-Sn-¸n-¡p-ó-Xv.- 1982ð- 60 h-b-Êv- I-gn-ª- IÀ-j-I-s¯m-gn-em-fn-IÄ-¡v- 45 cq-]- s]-³j-³ sIm-Sp-¡m-³ \m-b-\mÀ- kÀ-¡mÀ- Xo-cp-am-\n-¨-t¸mÄ- IÀ-j-I-s¯m-gn-em-fn- s]-³j-³ {]-Xypð-¸m-Z-\-]-c-a-sñ-óp- ]-d-ªv- A-Xn-s\- F-XnÀ-¯p.- 2001þ-2006 Im-e-L-«-¯nð- IÀ-j-I-s¯m-gn-em-fn- s]-³j-³ H-cp- cq-]-t]m-epw- hÀ-[n-¸n-¨n-ñ.- 25 am-kw- Cu- Xp-Ñ-am-b- Xp-I- sIm-Sp-¯-Xp-an-ñ.- C-t¸mÄ- IÀ-j-I-s¯m-gn-em-fn-IÄ-¡p- am-{X-a-ñ,- I-bÀ,- I-ip-h-ïn,- ssI-¯-dn,- Jm-Zn,- _o-Un- ta-J-e-bn-se-ñmw- s]-³j-³ \ð-Ip-óp-ïv.- s]-³j-³Xp-I- 110 cq-]-bnð-\n-óv- 400 cq-]-bm-bn- hÀ-[n-¸n-¡p-I-bpw-sN-bv-Xp.- bp-Un-F-^v- `-c-W-Im-e-¯v- IÀ-j-I- B-ß-l-Xy- s]-cp-In.- B-ß-l-Xy-sN-bv-X- IÀ-j-I-cp-sS- Ip-Spw-_-§Ä-¡v- H-cm-izm-k-hpw- \ð-In-bn-ñ.- B-ß-l-Xy-sN-bv-X- IÀ-j-I-cp-sS- B-{in-XÀ-¡v- Fð-Un-F-^v- kÀ-¡mÀ- 50,-000 cq-]- \ð-In.- I-Sw- F-gp-Xn-¯-Ån.- C-sXm-ópw- bp-Un-F-^n-\v- DÄ-s¡m-Åm-³ I-gn-bp-ó-X-ñ.- A-hÀ-¡v- A-tem-k-cw- kr-ãn-¡p-ó-Xm-Wv.- bp-Un-F-^v- A-[n-Im-c-¯nð-h-ómð- C-¯-cw- t£-a-]-²-Xn-sb-ñmw- A-«n-a-dn-¡p-sa-ó-Xn-sâ- sX-fn-hm-Wv- sX-c-ª-Sp-¸p- I-ao-j-\v- \ð-In-b- ]-cm-Xn.- c-ïp- cq-]-bv-¡v- A-cn- \ð-Ip-ó-Xv- A-hÀ- A-«n-a-dn-¡p-sa-óp- XoÀ-¨-bm-Wv.- A-Xp-sIm-ïp-X-só- c-ïp- cq-]-bv-¡v- A-cn- \ð-Ip-ó- \-S-]-Sn- X-S-ª-Xn-s\-Xn-sc- bp-Un-F-^n-sâ-bpw- hn-ti-jn-¨v- A-Xn-\v- t\-Xr-Xzw- \ð-Ip-ó- tIm--{K-kn-sâ-bpw- {Iq-c-X-bv-s¡-Xn-sc- i-à-am-b- {]-Xn-tj-[w- D-bÀ-óp-h-tc-ï-Xm-Wv.- ap-Jy-a-{´n- Cu- hn-j-bw- tI-{µ- sX-c-sª-Sp-¸p- I-ao-j-sâ- {i-²-bnð-s¸-Sp-¯n- ]-cn-lm-cw- Im-Wp-sa-óv- {]-Jym-]n-¨-Xv- kzm-K-XmÀ-l-am-Wv.- b-YmÀ-Y- h-kv-Xp-X-IÄ- a-\-Ên-em-¡n- c-ïp- cq-]-bv-¡v- A-cn-hn-X-c-Ww- \nÀ-_m-[w- Xp-S-cm-³ A-\p-h-Zn-¡-W-sa-óv- tI-{µ- sX-c-sª-Sp-¸p- I-ao-j-t\m-Sv- R-§Ä- A-`yÀ-Yn-¡p-óp.- ]m-h-s¸-«-h-sâ- I-ªn-bnð- a-®p-hm-cn-bn-Sp-ó- A-Xy-´w- {Iq-c-am-b- \n-e-]m-Snð-\n-óv- sX-c-sª-Sp-¸p-Im-e-¯p-t]m-epw- ]n-´n-cn-bm-³ tIm--{K-kv- t\-Xr-Xzw- X-¿m-d-sñ-ó-Xm-Wv- Cu- X-S-Ê-hm-Zw- sX-fn-bn-¡p-ó-Xv.- tIm--{K-kn-sâ- X-\n-\n-dw- sX-c-sª-Sp-¸v- ]-Sn-hm-Xnð-¡ð- F-¯n-\nð-¡p-ó- k-µÀ-`-¯nð-t¸m-epw- a-d-\o-¡n- ]p-d-¯p-h-ón-cn-¡p-óp-þ-A-§-s\- ]p-d-¯p-h-cm-³ k-lm-bn-¨-Xnð- D-½-³Nm-ïn-tbm-Spw- Iq-«-tcm-Spw- \-µn- ]-d-bmw.